Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore Nermugam

Nermugam

Published by naeemakannur, 2021-09-29 04:17:03

Description: നേർമുഖം ദ്വൈമാസിക

Search

Read the Text Version

ആഗസ്റ്റ് - സെപ്റ്റംബർ 2021 ദ്വൈമാസിക ലക്കം 25 മാറ്റത്തിരുത്തലുകൾക്ക് വിധേയമാകുന്ന ചരിത്രഗാഥകൾ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പിന്നിൽ ആര്? സമകാലിക ലോകത്തെ ഇസ്ലാമിക കുടുംബ സങ്കൽപം

ദ്വൈമാസിക ലക്കം 25 ആഗസ്റ്റ് - സെപ്റ്റംബർ 2021 10 മീഡിയ വളർത്തുന്ന ഇസ്ലാമോഫോബിയ 05 ആയിരം നാവുകൾ സംസാരിക്കും ചീഫ് എഡിറ്റർ : 07 മാറ്റത്തിരുത്തലുകൾക്ക് ഷഹാന ഷെറിൻ വിധേയമാകുന്ന ചരിത്രഗാഥകൾ അസിസ്റ്റൻ്റ് : 14 എനിക്ക് അള്ളാഹു മതി... റൈസല 15 ആത്മാവ് നാഥനിലേക്ക് ലിറ്റററി കോർഡിനേറ്റർ : 16 അവൾ ഫർഹാന .പി 17 ഹദീസ് : ഇസ്ലാമിന്റെ മുഖമുദ്ര അസിസ്റ്റൻ്റ് : 19 ശൈഖുനാ വാവാട് ഉസ്താദ് : നഈമ വിനയത്തിന്റെ പ്രതീകം മെമ്പേർസ് : 21 തെളിമയോടെ ഓർമ്മകളിൽ മുഫീദ നഫീസ മിസ്രിയ 22 അറിയണം ദൈവത്തിന്റെ ചാരന്മാരെ LITERARY CLUB ASAS UNION- 2021-22 25 കോവിഡ് നിയന്ത്രണങ്ങൾ : WMO WOMEN'S COLLEGE (WAFIYYA) സർക്കാറിന് തെറ്റു പറ്റിയോ? ALLANA CAMPUS , MEENANGADI , 673 591 28 ഇന്ത്യ വളരുന്നുണ്ട് ; WAYANAD, KERALA തൊഴിലില്ലായ്മയിൽ 29 മക്കളുടെ ഭാവി ഉമ്മയുടെ കൈകളിൽ

സമകാലിക ലോകത്തെ ഇസ്ലാമിക കുടുംബ സങ്കൽപം 32 34തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പിന്നിൽ ആര്? കാത്തിരിപ്പ് 38 അസ്മാഅ് ബിന്‍ത് യസീദ്(റ) 39 ഉമ്മു അമ്മാറ(റ ) : പോർക്കളത്തിലെ 41സ്ഥൈര്യം പച്ചിലകൾ കഥ പറയുന്നു 43 കാബൂൾ: ചരിത്ര ഭൂമിയിലൂടെ 44 50നിപ : അറിഞ്ഞിരിക്കേണ്ട ചിലത് 53ബീമാപള്ളി: ചരിത്രം വഴിമാറുമ്പോൾ കടുമാങ്ങ അച്ചാർ 56 കേരളത്തിലെ അഹ്ല‌ ുബൈത്തിന്റെ 57സാന്നിധ്യം മസ്അല 61 ചർച്ചകൾ വഴിമാറട്ടെ 63 47 ആ പതിനെട്ടു കോടിയുടെ ഭീകരൻ ഇവനാണ്

എഡിറ്റോറിയൽ പുകയുന്ന ലോകം സമാധാനത്തിൻറെയും സ്നേഹത്തിൻറെയും ആൾരൂപങ്ങളായ മുഹമ്മദും (സ്വ) ഈസയും (അ) മദർ തെരേസയും ഗാന്ധിജിയും ജീവിച്ചുതീർത്ത ഇതേ ലോകത്തിന് തന്നെ മനുഷ്യകുലത്തിന്റെ ഉൽപത്തി മുതൽ അതിന്റെ ചരിത്രതാളുകളിൽ മനുഷ്യവൈകൃതത്തിന്റെ ഹിതം വലിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. സ്വന്തം മതത്തിൻറെ പേരിലും സ്വരാഷ്ട്രത്തിൻ്റെ നിലനിൽപ്പിനും തുടങ്ങി ക്രൂരതകളുടേയും ചെറുത്തുനിൽപ്പിന്റെയും കാര്യകാരണങ്ങളുടെ കണക്കു പുസ്തകത്തിന് നാളിന്നേവരെ കേട്ടോ പൂട്ടോ വീണിട്ടില്ല. ലോകത്തിന്ന് നിലവിലുള്ള ഏതൊരു നിയമ വശത്തിനും ലോകൈകരുടെ നിലനിൽപ്പിനായുള്ള യുക്തിസഹജമായ ഘടകങ്ങളുടെ പിൻബലമുണ്ട്. എന്നിരുന്നാലും യുക്തിയും ചിന്തയും സമം ചേർന്നോഴുകുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ആദം സന്തതികളുടെ ആഭാസങ്ങൾക്കറുതി നിശ്ചയിക്കാൻ ഇവയ്ക്കൊന്നും കഴിഞ്ഞിട്ടില്ലെന്നതാണ് ഖേദകരം. അശാന്തതയുടെ ആത്മാക്കൾ ശ്വാസം കിട്ടാതെ പിടയുന്ന ആകാശവും ധാർഷ്ട്യത്തിന്റെയും വെറുപ്പിന്റെയും ഹൃദയങ്ങൾ തൊടുത്തുവിടുന്ന മിസൈലുകൾ ശോണിമ വർണ്ണം ചാർത്തിയ മണ്ണും ഇനിയൊരിക്കൽ കൂടി ഒലീവ് ചില്ലകളേന്തി വന്നേക്കില്ല, കാരണം ദക്ഷിണധ്രുവം മുതൽ ഉത്തരധ്രുവം വരെ പരന്നു കിടക്കുന്ന ഭൂമിയിന്ന് ടോട്ടലി മെയ്ഡ് ഇൻ വെനം ആയി മാറിയിരിക്കുകയാണ്... എഡിറ്റർ

അകംപൊരുൾ വലിയ കപ്പലോളം പാപം നിറഞ്ഞുനിൽക്കുകയാണ്.. എവിടെ കൊണ്ടുപോയി തട്ടും? സുഹൃത്തിനോട് പറയാനാവുമോ നമ്മുടെ ചെയ്തികൾ? ഏതൊരു രക്തബന്ധവും തകരാൻ ഒരു നിമിഷം മതി.പിന്നെ അവരോടൊക്കെ എന്തെങ്കിലും പറയാൻ സാധിക്കുമോ? പരിഹാരം ഉണ്ട് സുഹൃത്തേ, ലോകത്തിലെ സർവ്വതിനും പരിഹാരം ഒരേയൊരു വ്യക്തി.! ആരാണ് അവൻ? അതെ നമ്മുടെ സൃഷ്ടാവ് അല്ലാഹു തന്നെ. നമ്മുടെ സുഹൃത്ത് എന്തെങ്കിലും ഒരു തെറ്റ് ചെയ്തു. ഒരു തവണ നമ്മൾ അവന് പൊറുത്തുകൊടുക്കും. എന്നാൽ അതേ തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചാൽ നമ്മുടെ ക്ഷമ കൈവിടും. എന്നാൽ എന്ത് തന്നെ തെറ്റ് ചെയ്താലും കേട്ടൊരു പശ്ചാത്താപം കൊണ്ട് പൊറുത്തു തരുന്നവനുണ്ട്, റബ്ബ് സുബ്ഹാനഹുവതആല...! കടലോളം വിശാലമാണ് തൗബ തൻ കവാടം. അതൊരിക്കലും വറ്റുന്നില്ല. റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ അതിലേക്കുള്ള കവാടം മലർക്കെ തുറന്നിട്ടിരിക്കുകയാണ്. ഏതൊരു തെറ്റുമാവട്ടെ... ഒന്ന് ചിന്തിക്കു എന്ന് പറഞ്ഞാൽ തിരാവുന്നതേയുള്ളൂ. ചെരുപ്പിലെ വാർ പൊട്ടിയാൽ പോലും അല്ലാഹുവിനോട് ചോദിക്കാൻ നമ്മോട് പറയുമ്പോൾ എന്തിനാണ് ലജ്ജ.? അവൻ പൊറുത്തു തരും, ഉറപ്പാണ്. ഇരു കരങ്ങളുയർത്തി ഖേദിച്ചു മടങ്ങിയാൽ മതി. അവനെക്കൊണ്ടുള്ള നല്ല ഭാവനയോടൊപ്പം ഇനി ചെയ്യില്ല എന്ന ദൃഢനിശ്ചയവും മനസ്സിൽ ഒരു വിങ്ങലും ഉണ്ടെങ്കിൽ അതുമതി. ഇനിയുള്ള നാളുകൾ അവനിലേക്കടുക്കാം.. തൗബ തൻ കവാടത്തിലൂടെ ജന്നാത്ത് എന്ന ഏക ലക്ഷ്യത്തിലേക്ക്... 4 ദ്വൈ മാസിക

ഗുരുമൊഴി ഉസ്താദ ജസീല വഫിയ്യ ആയിരം നാവുകൾ സംസാരിക്കും മതം മനുഷ്യന്റെ കണ്ണ് കെട്ടുന്നു എന്ന് പറയാറുണ്ട്. മതാന്ധതയുടെ കരിനിഴൽ ബാധിച്ച സങ്കുചിതമായ ഹൃദയാന്തരങ്ങളിൽ നിന്ന് വിഷലിപ്തമായ ചിന്താധാരകൾ നിർഗളിക്കുമ്പോഴാണ് അത്തരമൊരു അവസ്ഥാവിശേഷം സംജാതമാകുന്നത്. യഥാർത്ഥത്തിൽ മതങ്ങൾ മനുഷ്യന്റെ കണ്ണു കെട്ടേണ്ട ഒന്നല്ല, മറിച്ച് നിശാന്തകാരത്തിൽ പാത തെറ്റിയലയുന്ന പഥികർക്ക് വഴിവിളക്കാവേണ്ടതാണ്. ഓരോ മതങ്ങളും, അത് വിശ്വസിക്കുന്നവർക്ക് ഓരോ അണുവിലും ജീവിക്കാനുള്ള ഉത്തേജകങ്ങളാവേണ്ടതാണ്. അതൊരു വികാരമാകുമ്പോഴും അന്യന്റെ മതത്തെ ആക്ഷേപിച്ച് തള്ളാനുള്ള അവകാശം ആർക്കും പതിച്ച് നൽകിയിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അമ്പലത്തിലെ കൊട്ട്ചെണ്ട പോലെ ആഗോളതലത്തിൽ നിരന്തരം വിമർശനങ്ങൾക്ക് വിധേയമാകുന്ന ഒരു മതമാണ് ഇസ്ലാം. വർദ്ധിച്ചുവരുന്ന സ്വീകാര്യത തന്നെയാണ് എതിർ കക്ഷികളെ ഇത്തരത്തിൽ പ്രകോപനപരമായ വാദങ്ങൾ എയ്തു വിടാൻ പ്രേരിപ്പിക്കുന്നതും. പക്ഷേ, ഇതിനു മുൻപിൽ മൂകരായി നിൽക്കുന്ന മൂഢന്മാരാകാൻ മുസ്ലിംകൾക്ക് സാധിക്കുകയില്ല. അടിത്തറ പൊള്ളയാകുമ്പോൾ അത് നിലനിൽപ്പിന് ഭീഷണിയാകും. ലോക ശക്തികൾക്കിടയിൽ പ്രാമുഖ്യമുള്ള മതക്കാരായിട്ടും സ്വന്തം നിലനിൽപ്പിൽ ആശങ്കാകുലരാകുന്നത് ഇത്തരം അബദ്ധജഢിലതകൾ പ്രഭാവമായത് കൊണ്ടാണ്. പക്ഷേ യാഥാർത്ഥ്യങ്ങൾ ചിന്താ മണ്ഡലങ്ങളിൽ മേൽക്കോയ്മ കൈവരിക്കുമ്പോൾ സ്വന്തം പാദങ്ങൾക്കിടയിലുള്ള ചരലുകൾ നീങ്ങിപ്പോവാതിരിക്കാൻ പതിനെട്ടടവും പയറ്റുന്നവരാണീ ഭയചകിതർ. തിന്മയുടെ വക്താക്കളാകുമ്പോൾ നന്മയുടെ ചില പൊട്ടുപോലും അവർ ഭയക്കുമല്ലോ.. കാരണം, ധർമ്മാധർമ്മങ്ങൾക്കിടയിൽ സീമയില്ലാത്ത അന്തരം തികച്ചും ബോധ്യമുള്ളവരാണ് ഇക്കൂട്ടർ. അംഗീകരിക്കാൻ പലവുരി മനസ്സുകൾ മടിക്കുന്നെങ്കിലും ഇവിടെയാണ് താറടിച്ചു കാണിക്കാനുള്ള പാഴ്ജല്പനങ്ങൾ ഉടലെടുക്കുന്നത്. ദ്വൈ മാസിക 5

അടിസ്ഥാനപരമായി യാതൊരു ആശയവുമില്ലെങ്കിലും പിടിച്ചുനിൽക്കാൻ വേണ്ടി പറഞ്ഞൊഴിക്കുന്ന വാക്ശരങ്ങൾ പക്ഷെ ഒരു വ്യക്തമായ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മതാഭിമാനം വ്രണപ്പെടുത്തുകയാണിവിടെ. ഇസ്ലാമിനെ എതിർക്കുന്നവർക്ക് മുൻപിൽ മുസ്ലിങ്ങൾ ഒരിക്കലും മൗനികളാകാറില്ല. തിരിച്ച് ഒരായിരം നാവുകൊണ്ട് പ്രതികരിക്കാറാണ് പതിവ്. ചരിത്രങ്ങളിലേക്കൊന്ന് പിന്തിരിഞ്ഞു നോക്കിയാൽ അതിന്റെ വ്യക്തമായ ചിത്രങ്ങൾ നമുക്ക് കാണാവുന്നതുമാണ്. ഇസ്ലാമാശ്ലേഷണത്തിനു മുമ്പ് തങ്ങളുടെ വാക് വൈഭവം കൊണ്ട് ഇസ്ലാമിനെ ശക്തമായി ഇകഴ്ത്തിപ്പറഞ്ഞ ബനൂ തമീമിലെ ആൾക്കാരോട് മറുപടി പറയാൻ മറ്റെങ്ങോ ജോലിത്തിരക്കിലായിരുന്ന ഹസ്സൻ(റ) നെ തൽക്ഷണം കൊണ്ടുവരാൻ വ്യഗ്രത കാണിച്ച റസൂലിന്റെ പ്രവർത്തനം ഇതിന് ശക്തമായ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്നതാണ്. ഇവിടെ റസൂലിന് സ്വന്തമായി മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല, മറിച്ച് സാഹിത്യ കുതകികളായ ബനൂ തമീമുകാരോട് അവർ കൊടുത്ത ചോദ്യങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറയാനാണ് ഹസ്സൻ (റ )വിനെ ചുമതലപ്പെടുത്തിയത്. ഇപ്രകാരം തന്നെ ജൂത വിശ്വാസിയായ ഉബയ്യ് തന്റെ കുപ്രചരണങ്ങൾ നിർബാധം നടത്തുമ്പോൾ അതിനെതിരെ ശക്തമായി തിരിച്ചടിച്ച അബ്ദുല്ലാഹി ബ്നു റവാഹയുടെ ചരിത്രവും നമുക്കുമുമ്പിൽ മാതൃകയാണ്. രാജാധികാരത്തിന്റെ ഉന്മാദസുഖം തലക്കകത്ത് മത്ത് പിടിപ്പിച്ചപ്പോൾ ഇസ്ലാമിക ആശയങ്ങൾക്ക് വിരുദ്ധനായി മാറിയ ഹജ്ജാജിന്റെ ചെയ്തികൾക്കു മുൻപിൽ ഒന്നും നോക്കാതെ പ്രതികരിച്ച ഹസനുൽ ബസ്വരി(റ )വും ഇത്തരക്കാരിൽ പ്രമുഖർ തന്നെ. ഇവിടെയാണ് അക്രമിയായ രാജാവിന് മുമ്പിലും സത്യവചനം കൊണ്ട് നിലനിൽക്കുന്ന വിശ്വാസി പ്രത്യക്ഷമാകുന്നത്. ഇത്തരം പാരമ്പര്യമുള്ള മുസ്ലിം സമൂഹം തുടർന്ന് അങ്ങോട്ടും ശക്തമായ ഭാഷയിൽ തന്നെ പ്രതികരിക്കണം. ഒരു വായടപ്പന്റെ വാക്ധരണിക്ക് മുമ്പിലും മുട്ടുമടക്കാതെ സ്വന്തം മതത്തിന്റെ യശസ്സിനേൽക്കുന്ന പോറലുകൾക്ക് യുക്തിസഹജമായ മറുപടി പറയുന്നവനാണ് ഓരോ മുസ്ലിമും. ഇനിയും അങ്ങനെ തന്നെയായിരിക്കും. തീർച്ച....! 6 ദ്വൈ മാസിക

കവർ നാഫിലത്ത്, സുനൈന 1947ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം സ്വാഭാവികമെന്നപോലെ ഇന്ത്യയിലും പ്രഖ്യാപിച്ചപ്പോൾ ഗാന്ധിജിയുടെ ഉണ്ടായിരുന്നു ആഭ്യന്തര പ്രശ്നങ്ങൾ. മനസ്സിൽ ഇന്ത്യയെക്കുറിച്ച് ഒരായിരം ദാരിദ്രവും വർഗീയതയും മതഭ്രാന്തും സ്വപ്‌നങ്ങൾ അലതല്ലുന്നുണ്ടായിരു ഇന്ത്യൻ പ്രശ്നങ്ങളെ ഒരല്പം ന്നിരിക്കാം. ഇന്ത്യ ഒരു ജനാധിപത്യ- രൂക്ഷമാക്കിയെന്നുമാത്രം. വാർഷിക മതേതരത്വ രാജ്യമായിരിക്കണം, കലണ്ടറുകൾ മാറിമറിയുന്തോറും എല്ലാ ഇന്ത്യക്കാർക്കും സ്വതന്ത്രമായി ഇന്ത്യൻ സ്ഥിതിഗതികളും സമാധാനത്തോടെ വസിക്കാൻ വഷളായിക്കൊണ്ടിരുന്നു. 21-ആം കഴിയുന്ന ഇന്ത്യ ആവണം തുടങ്ങി നൂറ്റാണ്ടിലെത്തിയപ്പോൾ വർഗീയ ഒരായിരം സ്വപ്നങ്ങൾ. അജണ്ടകളോടെയും ചില ബ്രിട്ടീഷുകാരോട് യുദ്ധം ഗൂഡലക്ഷ്യങ്ങളോടെയും ചെയ്യുന്നതൊഴിച്ചാൽ ഒരല്പം കുഴപ്പങ്ങളുണ്ടാക്കിയവർക്ക് അവരുടെ ദാരിദ്ര്യമാണെങ്കിലും പൂർവ്വ ലക്ഷ്യങ്ങൾ നടക്കുന്നു എന്ന് ഇന്ത്യക്കാർ വളരെ തോന്നിത്തുടങ്ങി. ചില പ്രത്യേക സമാധാനത്തോടെ ആയിരുന്നു മതവിഭാഗങ്ങളെ തരം താഴ്ത്തി ജീവിച്ചത്. എന്നാൽ ഏകദേശം ഒരു അവർക്ക് നേരെ അക്രമങ്ങൾ ദശാബ്ദക്കാലം കൊണ്ടാണ് അഴിച്ചുവിടുകയും അവർക്കെതിരായി സ്വാതന്ത്രാനന്തര ഇന്ത്യയിൽ ചില നിയമങ്ങളുണ്ടാക്കുകയും ചെയ്തു സ്ഥിതിഗതികൾ ആകെ തുടങ്ങി. രാജ്യത്തെ മുഴുവൻ മാറിമറിഞ്ഞത്. ആളുകളേയും ആ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും പൗരന്മാരായി കണക്കാക്കുന്നതിന് നട്ടെല്ലായിക്കൊണ്ട് നടന്ന പകരം വർഗീയ വിദ്വേഷത്താൽ ചില ഇന്ത്യയിലാണിന്ന് ആഭ്യന്തര മത വിഭാഗങ്ങളെ ഒഴിവാക്കുന്നതിനുള്ള പ്രശ്നങ്ങളും മറ്റും ഉടലെടുത്തത്. പല ആദ്യപാടിയായിട്ടാവാം നിശ്ചിത അഭിപ്രായങ്ങളും ഒരു ജനാധിപത്യ മതവിഭാഗത്തിൽപ്പെട്ട സ്വാതന്ത്ര്യസമര രാജ്യവും ആകുമ്പോൾ സേനാനികളുടെ പവിത്ര നാമങ്ങൾ ആ പ്രശ്നങ്ങളുണ്ടാവുന്നത് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്. ദ്വൈ മാസിക 7

ഗോഡ്‌സെയെ 'ഗോഡ്' ആക്കുന്ന നേതൃത്വം?? 1948 ജനുവരി 30 ന് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് ചെറുതായി 3 വാരിയൻ കുന്നത്ത് ഉമർ കാളി തവണ നിറയൊഴിക്കുക മാത്രം അഹമ്മദ്‌ഹാജി ചെയ്ത മഹാനായാണ് നാഥുറാം വിനായക് ഗോഡ്‌സെയെ ഇന്ത്യാ രാജ്യത്തെ ഭരണ നേതാക്കൾ മുസ്ലിം സ്വാതന്ത്ര്യ സമരസേനാനികളെ കാണുന്നത്. ഗാന്ധിയോട് വെറുപ്പ് ഒഴിവാക്കിയതിൻ്റെ പിന്നിലെന്ത്?? പ്രകടിപ്പിക്കാൻ പറ്റുന്ന എല്ലാ സമയത്തും അത് ഭംഗിയായി മലബാർ കലാപത്തിന് നേതൃത്വം നിർവഹിച്ചയാളാണ് ഗോഡ്‌സെ. നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഇന്ത്യൻ വിഭജനകാലത്തും മറ്റും, ഹാജിയെ സ്വാതന്ത്ര്യ സമര സേനാനിയായി ലഹളകളിൽ ഹിന്ദുക്കൾ രാജ്യം മുഴുവൻ അംഗീകരിച്ചതാണ്. എന്നാൽ കൊല്ലപ്പെടുന്നതിന് കാരണം 21ആം നൂറ്റാണ്ടിൽ വർഗീയത തലക്ക് പിടിച്ച ഗാന്ധിജി ആണെന്ന് പ്രഖ്യാപിച്ചു ചില ഭരണാധികാരികൾക്ക് മുസ്ല‌ ിം ജനങ്ങളിൽ ഗാന്ധി വിരോധം നാമങ്ങൾ കേൾക്കുമ്പോൾ അസ്വസ്ഥത കുത്തിനിറക്കാൻ ശ്രമിച്ചെങ്കിലും അനുഭവപ്പെടുന്നതാവാം പുതിയ ലിസ്റ്റിൽ ആ ശ്രമം വല്ലാതെ വിജയിച്ചില്ല. നിന്നും അവരെ ഒഴിവാക്കിയത്. ചരിത്രം മുസ്ലീങ്ങളെ പ്രീതിപ്പെടുത്താൻ മനസ്സിലാക്കുകയോ, അതിനെ വേണ്ടി ഹിന്ദു താല്പര്യങ്ങളെ പഠിക്കാനുള്ള ശ്രമം ഇല്ലാതിരിക്കുകയോ ഗാന്ധിജി ബലികഴിക്കുന്നു ചെയ്യുന്ന, മനസ്സിൽ വർഗീയ ചിന്തകളാൽ ന്നുവരേ പറയുകയുണ്ടായി, 1932 വിഷം നിറക്കപ്പെട്ടവർ ചരിത്രത്തെ വരെ RSS ന്റെ മുൻനിര സജീവ അത്രമേൽ ഭയപ്പെടുന്നുണ്ടാവാം.കാരണം പ്രവർത്തകൻ ആയിരുന്ന ജനങ്ങളിൽ വർഗീയ വിഷം കുത്തിനിറച്ച് ഗോഡ്സ‌ െ. തമ്മിൽ തല്ലിച്ച് ഭരണത്തിലേ റിയ ഗാന്ധി വധവുമായി ബ്രിട്ടീഷുകാരുടെ ഷൂ നക്കികൾക്ക് പാർട്ടിക്ക് യാതൊരു വിധ ഉയർത്തിക്കാണിക്കാൻ മതിയായ മുൻകാല ബന്ധവുമില്ലെന്ന് പാർട്ടി നേതൃത്വം ചരിത്രം ഇല്ലാതിരിക്കെ ഈ മുസ്ലിം നാമങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവർക്ക് എത്ര മാത്രം സാമാന്യ ബുദ്ധിയുള്ള ആർക്കും കണ്ണിൽകടിയുണ്ടാക്കുമെന്ന് നമുക്ക് ഇപ്പോയത്തെ ആ സങ്കടനയുടെ ഊഹിക്കാവുന്നതേയുള്ളൂ. പ്രവർത്തന പശ്ചാത്തലത്തിലൂടെ 8 ദ്വൈ മാസിക

ചരിത്രം മാറ്റത്തിരുത്തലുകളില്ലാതെ, വികൃതമാക്കലുകളില്ലാതെ,സത്യം സത്യമായി രേഖപ്പെടുത്തുകയും, ഒരു പ്രത്യേക മതങ്ങളോടോ വർഗ്ഗക്കാരോടോ വെറുപ്പില്ലാതെ ഒരു ജനാധിപത്യ രാഷ്ട്രത്തെ സ്വപ്നം കാണുന്നവർക്ക് എന്ന് നാം ഭരണം കൈമാറുന്നുവോ അന്നേ ഇന്ത്യയിൽ ഇനിയൊരു പ്രത്യാശക്ക് വകയുള്ളൂ. നാളുകളിനിയും അതിക്രമിച്ചിട്ടില്ല ഇതിലെ പിന്നണി മനസ്സിലാക്കാൻ ആരാധിച്ചു കൊണ്ട് ഞങ്ങൾ സാധിക്കും. ഗോഡ്സെയുടെ പിന്മുറക്കാരാണ് എന്ന് ഗാന്ധിവധം നടക്കുന്ന സമയത്തും പ്രഖ്യാപിക്കുകയും പിന്നീട് അതേ ഗോഡ്‌സെ RSS അംഗമായിരുന്നു തട്ടകത്തിൽ ഗോഡ്സെയെ ഞങ്ങൾക്ക് വെന്ന ഗോഡ്സെയുടെ സഹോദര അറിയുക പോലുമില്ല എന്നും ന്റെ വാക്കുകൾ പാർട്ടിയുടെ വാദ പറയുന്നവരോട് ഇതിൽ പരം എന്ത് ത്തെ പൊളിച്ചടുക്കാൻ പ്രാപ്തിയു പറയാൻ???? ഇനി ഭരണത്തിലല്ല മറിച്ച് ഇന്ത്യയിലെ ള്ളതാണ്. ജനങ്ങളുടെ കൈകളിലാണ് ഇത്രയും നീചമായ ലഹളകളു രാജ്യത്തിൻ്റെ കടിഞ്ഞാൺ. ചരിത്രം ണ്ടാക്കുന്ന ഒരാളെ പാർട്ടി നേതാവ് മാറ്റത്തിരുത്തലുകളില്ലാതെ, എന്നതിൽ നിന്നുയർത്തി താരപരി വികൃതമാക്കലുകളില്ലാതെ,സത്യം വേഷം നൽകി പിന്നീട് ദൈവമാക്കി സത്യമായി രേഖപ്പെടുത്തുകയും, ഒരു കൊണ്ടുനടക്കുന്നതിലെ യുക്തി പ്രത്യേക മതങ്ങളോടോ തികച്ചും വിചിത്രമാണ്. ഗാന്ധിവധം വർഗ്ഗക്കാരോടോ വെറുപ്പില്ലാതെ ഒരു ഗോഡ്സെക്ക് ഗാന്ധിയോടുള്ള ജനാധിപത്യ രാഷ്ട്രത്തെ സ്വപ്നം പ്രണയ പ്രവൃത്തിയായിരുന്നു എന്ന് കാണുന്നവർക്ക് എന്ന് നാം ഭരണം RSS പിന്നീട് പ്രസ്ഥാവിച്ചതിലെ കൈമാറുന്നുവോ അന്നേ ഇന്ത്യയിൽ ഉദ്ദേശ ശുദ്ധിയും വ്യക്തമാണ്. ഇനിയൊരു പ്രത്യാശക്ക് വകയുള്ളൂ. ജനമനസ്സുകളിൽ എന്നോ നാളുകളിനിയും അതിക്രമിച്ചിട്ടില്ല , കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട നമുക്കോരോരുത്തർക്കും ഗോഡ്‌സെ എന്ന കൊലയാളിയെ കൈകോർക്കാം നല്ല നാളേക്കായ്.. ദ്വൈ മാസിക 9

കവർ റമീസ ജഹാൻ മുസ്ലിം ശരീരങ്ങളെയും ചിഹ്നങ്ങളെയും, കോലാഹലങ്ങൾ മൂലം അഭിപ്രായങ്ങളെയും, ചലനങ്ങളെയും യഥാർത്ഥ മതവിശ്വാസികൾക്ക് ഭയാനകതയോടെ വീക്ഷിക്കുന്ന ഉണ്ടായിത്തീരുന്ന ലോകത്താണ് നാം ജീവിക്കുന്നത്. നീണ്ട ഭവിഷ്യത്തുകൾ വളരേ താടിയുള്ളവരും, തലയിൽ വലുതാണ്. അവ രണ്ടും തൊപ്പിധരിച്ചവരും, മുഖം മറച്ചവരുമെല്ലാം പരസ്പര പൂരകങ്ങളായി തന്നെ തീവ്രവാദികളാണെന്ന തെറ്റിധാരണ വര്‍ത്തിക്കുന്നുണ്ടെങ്കിലും ഒന്ന് കുഞ്ഞുമനസ്സുകളിൽ പോലും മറ്റൊന്നിന്റെ സൃഷ്ടി സൃഷ്ടിക്കപ്പെടുന്നത്, നാസിസത്തിന്റെയും മാത്രമാണെന്ന കേവല ഫാസിസത്തിന്റെയും പിന്തുണയോടെ വിലയിരുത്തലുകള്‍ ശരിയല്ല. നവമാധ്യമങ്ങളിൽ തഴച്ചുവളരുന്ന ഇസലാം 20 ആം നൂറ്റാണ്ട് മുതൽ ഭീതിയെന്ന മനോരോഗത്തിന്റെ തന്നെ നാസിസവും അനന്തരഫലമായിട്ട് വേണം കരുതാൻ ഫാസിസവും .മുസ്‌ലിം സമുദായത്തിലെ ആന്തരിക രൂപംനല്കിയതാണ് ജീര്‍ണതകളും പുറത്ത് നിന്നുള്ള ഇസ്ലാമോഫോബിയ എന്ന ഇസ്ല‌ ാമോഫോബിയയുടെ മനോരോഗം. പിന്നീട് ഇന്ത്യയിൽ കൈകടത്തലുകളും കൂടിയാവുമ്പോൾ ഒരേ എത്തിയ ബ്രിട്ടീഷുകാരും, സമയം മതത്തിൻ്റെ ലേബലിൽ നടക്കുന്ന 10 ദ്വൈ മാസിക

ഭരണമുതലെടുപ്പിനായി ഇന്ത്യയിലെ ആശയങ്ങളും ദുരുപയോഗം മതേതര ഐക്യം തകർക്കുക എന്ന ലക്ഷ്യം ചെയ്യുകയും, ഇസ്ല‌ ാമിക വെച്ചുകൊണ്ട് ഇതേ ചതി പ്രയോഗിച്ചു ചരിത്രത്തെ വക്രീകരിക്കുകയും ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ വിദ്വേഷ ചെയ്യുന്നത് തീർത്തും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ അപലനീയം തന്നെ. ഈയടുത്ത് ഇന്നത്തെ കാലത്ത് ഇ-വർത്തമാന മഹേഷ്‌ നാരായണൻ തിരക്കഥ പത്രങ്ങളും ഫെയ്സ്ബുക്ക്, ട്വിറ്റർ, എഴുതിയ ' മാലിക് ' എന്ന ക്ലബ്ഹൗസ് തുടങ്ങിയ നവമാധ്യമങ്ങളും സിനിമ ഏറെ ചർച്ചകൾക്ക് ആഗോളതലത്തിൽ ഇസ്ലാമോഫോബിയ വിധേയമായതാണ്. 2009ൽ പ്രചരിപ്പിക്കുകയെന്നത് ഒരു പ്രധാന നടന്ന ബീമാപള്ളി 'ദൗത്യ'മായി ഏറ്റെടുത്തിരിക്കുകയാണ് . വെടിവെപ്പിനെ മുസ്ലിംകളുടെ നിരവധി ദിന പത്രങ്ങൾ ഇന്ന് ഒരു ഗൂഢാലോചനയുടെ വാർത്താവിനിമയ ദൗത്യം എന്നതിലുപരി ഫലമായുണ്ടായതാണെന്ന് ഇസ്ല‌ ാമോഫോബിയയുടെ പ്രചാരകരായി ചിത്രീകരിക്കുന്നതായിരുന്നു ഈ മാറിയിരിക്കുകയാണ്. ഒരു മുസ്‌ലിം നാമധാ സിനിമ. വർഷങ്ങൾക്ക് മുൻപ് രി തെറ്റ് ചെയ്ത‌ ാൽ അതിലൂടെ മുസ്ല‌ ിം മഹേഷ്‌ നാരായണൻ തന്നെ സമുദായത്തെ മുഴുവൻ തെറ്റായി ചിത്രീക സംവിധാനം ചെയ്ത 'ടേക്ക് രിക്കുകയും അതൊരു ഗുരുതരതെറ്റായി ഏറ്റെടുക്കുകയും എന്നാൽ മറ്റുള്ള വരുടെ തെറ്റുകൾ പലപ്പോഴും മറച്ചു ഇ-വർത്തമാന പത്രങ്ങളും ഫെയ്സ്ബുക്ക്, ട്വിറ്റർ, ക്ലബ്ഹൗസ് വെക്കുന്നതും ഇന്ന് സർവ്വ സാധാ തുടങ്ങിയ നവമാധ്യമങ്ങളും ആഗോളതലത്തിൽ രണമായിരിക്കുന്നു. ഉത്തരേന്ത്യ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുകയെന്നത് ഒരു പ്രധാന യിൽ ജയ് ശ്രീറാം വിളിക്കാത്തതി ന്റെ പേരിൽ ഒട്ടനവധി മുസ്ലിംങ്ങൾ ക്രൂര മർദ്ദനങ്ങൾക്ക് വിധേയമായ പ്പോൾ അത് ചെറിയ വാർത്തകളിൽ ഒതുക്കിയ പല ദിനപത്രങ്ങളും 'ദൗത്യ'മായി ലൗജിഹാദിനും, മുത്വലാഖിനുമെല്ലാം ഏറ്റെടുത്തിരിക്കുകയാണ് വലിയ ഇടം നൽകിയിട്ടുണ്ട്. മുസ്ലിം കളുടെ ഭാഗത്ത് നിന്ന് തെറ്റുകൾ ഓഫ്'‌ എന്ന സിനിമയും, കമൽ സംഭവിക്കുമ്പോൾ അതിനു പിറ കിൽ സംവിധാനം ചെയ്ത 'ആമി ' ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്ന് ചിത്രീകരിക്കു എന്ന സിനിമയും കേരളത്തിൽ ന്നത് ചില മലയാളപത്രങ്ങളിലും സർവ്വസാ ചർച്ചക്ക് വിധേയമായതാണ്. ധാരണമാണ്. ഇസ്ലാമിക വേഷങ്ങളും ദൃശ്യ മാധ്യമങ്ങളിൽ ജനങ്ങൾ ചിഹ്നങ്ങളുമെല്ലാം ഐ എസ് ഏറ്റെടുത്ത തീവ്രവാദികളോട് സാ വൻസ്വീകാര്യതയോടെ സാധാരണ ജനങ്ങളിൽപോലും സിനിമകളും ഇന്ന് ഇസ്ലാമിക വേഷങ്ങളും 'ഇസ്ലാമിക ഭീതി ' ദ്വൈ മാസിക 11

വളർത്തുന്നതിലും ഇത്തരം സിനിമകൾ കൊളംബോയിലും ഇസ്ലാമോഫോബിയയുടെ പുതിയ നൽകിയ സംഭാവനകൾ ഏറെ വലുതാണ്. ഇസ്ല‌ ാമിക ശരീഅത്ത് നിയമങ്ങളായ മുത്വലാഖ്, ബഹുഭാര്യത്വം, മുഖം മറക്കൽ എന്നിവക്കെതിരെയും ബാങ്കുവിളി നിർത്തുന്നതിനെയും ജിഹാദിനെ വളച്ചൊടിച്ച് ലൗജിഹാദാക്കുന്നതിലും പ്രവചകനെയും പ്രാവാചകാധ്യാപനങ്ങളും ചർച്ചകൾ രൂപങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലെ ഭീകരമാക്കുന്നതിലുമുള്ള ഭാരതീയ ജനതാ പാർട്ടി ഫെയ്സ്ബുക്കിലും ക്ലബ്ഹൗസിലും (ബിജെപി) സർക്കാർ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ തബ്‌ലീഗ് ഇസ്ലാമിനെയോ മുസ്ലീങ്ങളെയോ ജമാഅത്ത് മീറ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള ചെറിയ വാർത്തകൾ കൊറോണ വൈറസിന്റെ കിട്ടുമ്പോഴേക്കും വാസ്തവമെന്തെന്നറിയാതെ വെക്റ്ററായി പ്രധാന ഊതി വീർപ്പിച്ച് അതിഭീകരാക്രമണങ്ങളും വേർതിരിച്ചിട്ടുണ്ടെ ങ്കിലും, രാജ്യദ്രോഹവുമാക്കിത്തീർക്കുന്ന പ്രവണതയും സോഷ്യൽ മീഡിയയിലെ മുസ്ലീം ഇത്തരം പുരോഗമനവാദികൾ ഒരു ദൗത്യമായി വിരുദ്ധ പരാമർശം ഈ ഏറ്റെടുത്തിരിക്കുകയാണ്. സംഭവത്തിന് മുമ്പാണ്. മദ്റസാദ്ധ്യാപകർക്ക് ഗവൺമെൻറ് ശമ്പളം ലോകാരോഗ്യ സംഘടനയുടെ നൽകുന്നു എന്നു തുടങ്ങിയ വ്യാജപ്രചരണവും (ഡബ്ല്യുഎച്ച്ഒ) മാർഗ്ഗനിർ ഇത്തരക്കാരുടെ നിർമിതിയാണ്. വ്യാജ ദ്ദേശമില്ലെങ്കിലും ശ്രീലങ്കയിൽ, ഐഡികൾ മുഖേന സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാ കോവിഡ് -19 ഇസ്ലാമോഫോബിയ പടർത്തുന്നവരും, ഇരകളെയും സംസ്‌കരിക്കാ ഇത്തരക്കാരുടെ അപകീർത്തികൾ ഭയന്ന് നുള്ള വിവാദ നയം ഗോതബായ അപര ഐഡികളിൽ അറിയപ്പെടാൻ രാജപക്സ‌ െ ഭരണകൂടം താല്പര്യപ്പെടുന്ന മുസ്ലിംങ്ങളുമെല്ലാം നടപ്പാക്കിയിട്ടുണ്ട്. ഇസ്ലാമിന് നവമാധ്യമങ്ങളിൽ സാർവത്രികമാണിന്ന്. കീഴിൽ, മൃതദേഹം സംസ്കരി സമീപ വർഷങ്ങളിൽ, ഇന്ത്യയിലും ക്കുന്നത് വികലമാക്കൽ ശ്രീലങ്കയിലും ഇസ്ലാമോഫോബിയ രീതിയായി കണക്കാക്കപ്പെടു വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ന്നു, അതിനാൽ സംസ്കാര ദക്ഷിണേഷ്യയിൽ കോവിഡ് -19 പാൻഡെമിക് ചടങ്ങുകളുടെയും ആചാരങ്ങ വ്യാപിക്കുന്നത് ന്യൂഡൽഹിയിലും ളുടെയും ലംഘനവുമാണത്. 12 ദ്വൈ മാസിക

ലോകത്ത് യഥാർത്ഥത്തിൽ ഒരു മതവും വിദ്വേഷമോ തീവ്രവാദമോ പ്രചരിപ്പിക്കുന്നില്ല. അതിലുപരി ഇസ്ലാം എന്നാൽ സമാധാനമാണ്. അയൽവാസി അന്യമതസ്ഥനാണെങ്കിലും അവനെ ബഹുമാനിക്കണമെന്നാണ് പ്രവാചകാധ്യാപനം. ലോകമെമ്പാടുമുള്ള സർക്കാരുകൾ ഇന്ത്യയിൽ ഹിന്ദുക്കളുടെയും കുറ്റാരോപണം കളിക്കുകയും ഒരു വംശീയ ക്രിസ്ത്യാനികളുടെയും പ്രധാന വിഭാഗത്തെ അല്ലെങ്കിൽ സമുദായത്തെ ശത്രു മുസ്ലിംകളാണ് എന്ന് “സൂപ്പർ സ്പ്രെഡറുകൾ” എന്ന് ടൈപ്പ് വരുത്തിത്തീർക്കുന്നതിൽ ചെയ്യുകയും ചെയ്യുമ്പോൾ, ഇന്ത്യയിലെയും ഇസ്ലാമോഫോബിയയുടെ പങ്ക് ശ്രീലങ്കയിലെയും മുസ്ലീം സമൂഹത്തെ ചെറുതല്ല. സമീപകാലത്തുണ്ടായ അപകീർത്തിപ്പെടുത്തൽ സാധാരണ 80:20 അനുപാതത്തെ തിരുത്തി നിലയിലായി, വ്യത്യസ്ത 51:49 ആക്കിയതും, C. A. A യും, ജനസംഖ്യാശാസ്‌ത്രങ്ങൾ മുറിച്ചുമാറ്റി. മുത്വലാഖ് നിരോധനവുമെല്ലാം ഹിന്ദു, സിംഹള വംശീയവാദികൾ തങ്ങളുടെ ഇത്തരത്തിൽ തഴച്ച് വളരുന്ന മസ്തിഷ്കം കഴുകി, അവരുടെ ഇസ്ലാമോഫോബിയയുടെ സമുദായങ്ങൾ ഭൂരിപക്ഷമാണെങ്കിലും, അനന്തരഫലമാണ്. അവർ അതാത് രാജ്യങ്ങളിൽ ന്യൂനപക്ഷ ലോകത്ത് യഥാർത്ഥത്തിൽ ഒരു പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. മതവും വിദ്വേഷമോ തീവ്രവാദമോ 'കൊറോണ ഭീകരത', 'കൊറോണ ജിഹാദ്' പ്രചരിപ്പിക്കുന്നില്ല. അതിലുപരി തുടങ്ങിയ വംശീയ ഹാഷ്‌ടാഗുകൾ ഇസ്ലാം എന്നാൽ സൃഷ്ടിച്ചതിന് പിന്നിൽ ഇന്ത്യയിലെ ഹിന്ദു സമാധാനമാണ്. അയൽവാസി ദേശീയവാദികളാണെങ്കിലും, ചില സിംഹള അന്യമതസ്ഥനാണെങ്കിലും ദേശീയവാദ ഗ്രൂപ്പുകളും മുസ്ലീം സമൂഹത്തെ അവനെ ബലിയാടാക്കാൻ സോഷ്യൽ മീഡിയയെ ബഹുമാനിക്കണമെന്നാണ് ഉപയോഗപ്പെടുത്തുകയാണ്. പ്രവാചകാധ്യാപനം. ഇസ്ലാം ഇന്ത്യയിലെയും ശ്രീലങ്കയിലെയും സർക്കാർ ഒരിക്കലും തീവ്രവാദത്തെയോ അനുകൂല മാധ്യമ ഏജൻസികൾ രാജ്യദ്രോഹ ത്തെയോ ഉത്തരവാദിത്തമില്ലാത്തതും തെറ്റായതുമായ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് റിപ്പോർട്ടിംഗിലൂടെ ഈ മുസ്ലീം വിരുദ്ധ മനസ്സിലാക്കാൻ വാചാടോപത്തിന് ആക്കം കൂട്ടുകയും നമോരോരുത്തർക്കും കഴിയണം. ചെയ്യുന്നു. 13 ദ്വൈ മാസിക

നൂർ ജുമാന എനിക്ക് റാബിയത്തുൽ അദവിയ്യ(റ)യുടെ അള്ളാഹു പിതാവ് വലിയ ദരിദ്രനായിരുന്നിട്ടും മതി... എല്ലാകാര്യങ്ങളിലും അല്ലാഹുവിനോട് മാത്രമാണ് സഹായം തേടിയിരുന്നത്. \"ഒരിക്കൽ മണ്ണായിരുന്ന മഹതിയെ ഗർഭം ധരിച്ചിരുന്ന കാലത്ത് നിനക്കിപ്പോൾ ആത്മാവ് ലഭിച്ചു... ആ വീട്ടിൽ വെളിച്ചം കത്തിക്കാനായി ഒരിക്കൽ ഒന്നുമറിയാത്ത നിന്നെയവൻ പലതും പഠിപ്പിച്ചു. അയൽ വീട്ടിൽ പോയി കുറച്ച് എണ്ണ ഇത്രയൊക്കെ നിന്നെ നയിച്ച അവൻ തന്നെ ഇനിയും നിന്നെ മുന്നോട്ട് നയിക്കും ഇലാഹീ......... നാം തളർന്നു വീഴുന്നതോ തകർന്നു കടം വാങ്ങാൻ ആ മഹാനോട് പോകുന്നതോ ഒന്നും ആരോടും ആവശ്യപ്പെട്ടപ്പോൾ എന്ത് കാര്യത്തിലും പറയാതെ നമ്മുടെ റബ്ബിനോട് മാത്രം അല്ലാഹുവിനോട് മാത്രം സഹായം പറയുക. പടച്ചവന്റെ മുമ്പിൽ ചോദിച്ചിരുന്ന മഹാന് അതിന് ദുഃഖങ്ങൾ പറഞ്ഞു തീർക്കുമ്പോൾ കഴിഞ്ഞിരുന്നില്ല. അങ്ങനെ നബി [സ] ആ കണ്ണീരിന് പവിഴത്തേക്കാൾ തങ്ങൾ സ്വപ്നത്തിൽ വന്നു അതിനു വിലയുണ്ടാകും. വഴി കാണിച്ചുകൊടുത്തുവെന്നത് ദുഃഖങ്ങളിൽ നല്ലവണ്ണം ചരിത്രം. അല്ലാഹുവിനോടായിരിക്കണം കരഞ്ഞോളു.... നമ്മൾ പരാതികളും പരിഭവങ്ങളും നമുക്ക് ഓരോ സന്തോഷങ്ങളും എല്ലാം ബോധിപ്പിക്കേണ്ടത് സങ്കടങ്ങളും തരുന്നത് തീർച്ചയായും അവനായിരിക്കണം നമ്മോട് നമ്മുടെ റബ്ബ് തന്നെയാണ്. ഏറ്റവുമടുത്തവൻ. ദിക്റുകളും ഉറുമ്പുകളുടെ ആശങ്കകൾ പോലും സ്വലാത്തുകളും അല്ലാഹുവുമായുള്ള ഖുർആനിൽ വെളിപ്പെടുത്തിയ നമ്മുടെ അടുപ്പം വർദ്ധിപ്പിക്കുകയും പ്രപഞ്ച സൃഷ്ടാവ് നിന്റെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഭയപ്പാടുകളും ആശങ്കകളും നമ്മൾ പടച്ചവനെക്കുറിച്ച് എന്താണോ കണ്ടില്ലെന്ന് നടിക്കുന്നവനാണെന്ന് വിചാരിക്കുന്നത് അതിലാണ് നമ്മുടെ നീ ധരിക്കരുത്. റബ്ബ് ഉള്ളതും. ഇതിലും വലിയ ഒരു കാര്യവും സത്യവിശ്വാസിക്ക് ലഭിക്കാനില്ല. 14 ദ്വൈ മാസിക

നൂർ ഇസ്ര ആത്മാവ് നാഥനിലേക്ക് ഹൃദയാന്തരത്തിലെ ചിന്തകളെ ജീവിതത്തിൻ്റെ ചില മർമ്മതലങ്ങളുമായി കൂട്ടിയിണക്കി ആത്മാവിനെ അല്ലാഹുവിലേക്ക് ലയിപ്പിച്ചു കൊണ്ട് ഏകാന്തതയിൽ അവനുമായുള്ള മുനാജാത്തുമായി നീങ്ങുന്ന ഒരു മനുഷ്യമനസ്സ്, ആത്മീയതയെ ഉണർത്തുന്നതാണ് ഇത്. കറപുരളാത്ത ഹൃദയംകൊണ്ട് നാഥനെ പ്രണയിക്കുകയും, വിശ്വാസത്തെ മനസ്സിൽ മുറുക്കി ഇലാഹീ സ്മരണയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവൻ്റെ സൃഷ്ടാവിലേക്കടുക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. ഞാനെന്ന ഭാവത്തിൽ നിന്ന് മുക്തി പ്രാപിച്ച്‌സൃഷ്ടാവിനെ ഉള്ളിൽ പ്രതിഷ്‌ഠിക്കലാണ് ആത്മീയത രൂപപ്പെടുത്താനുള്ള ദിവ്യതേജസ്സുദിക്കും. അത്‌ ഇലാഹീ പ്രധാനമാർഗം.ഈ ഭാവത്തെ ചിന്തയിലുദിക്കുന്ന വിളക്കുമാടം ചോർത്തിക്കളയാൻ ഇബാദത്ത് പോലെയാകും. നാമെന്ന തിരി കൊണ്ട് ജീവിതത്തെ യഖീനിന്റെ എണ്ണയിൽ ലയിച്ച് ധന്യമാക്കണം.നഫ്സിൻ്റെ ഉജ്ജ്വലമായി കത്തും,അതിൽ എണ്ണ ആഗ്രഹങ്ങളും ആശകളും ചുരുട്ടി വറ്റാത്ത കാലത്തോളം ആ കളഞ്ഞ്‌ ഹൃദയങ്ങളെ സ്ഫടിക ആത്മീയത അണയുകയില്ല. സ്ഫുടമാക്കാൻ ഇബാദത്തിൻ്റെ ഇബാദത്തിൽ, വഞ്ചകനായ ആയുധം തന്നെ വേണം. ഖൽബിലെ പിശാച് പാരത്രിക ചിന്തയും നല്ല ദുഷ്ചിന്തകൾ ഇബാദത്തിലൂടെ ആലോചനകളും ഉണ്ടാക്കി നീങ്ങുമ്പോൾ അവിടെ തീർക്കുന്ന ചില അടവുകളെടുക്കും. 15 ദ്വൈ മാസിക

ഒടുവിൽ നമ്മുടെ ആരാധനകളിൽ നാം കവിത ഉരുവിടുന്ന വചനത്തിൽ നിന്ന് ഫസ്ന ഫാത്വിമ വ്യതിചലിക്കുന്നു. യഥാർത്ഥത്തിൽ അവൾ അതിലെ ഓരോ വചനങ്ങളിലും വാക്യ ➖➖➖➖➖➖ കർത്താവായ അള്ളാഹുവിനെ കാണലാണ് ആരാധനയുടെ നനഞ്ഞു കുതിർന്ന പേപ്പറിൽ ചത്തു ചീയുന്ന കവിത പൂർണ്ണരൂപം.അങ്ങനെ ഇബാദത്ത് ഓർത്തുവെക്കുന്നവരാര്..? കൊണ്ട് ആത്മാവിനെ അല്ലാഹുവിലേക്ക് കർത്താവും മറന്നു കൃപയും കുറഞ്ഞു ലയിപ്പിക്കണം. ആത്മീയ ലോകത്തേക്ക് ഇനിയെന്തിനീ കവിത..? പ്രവേശിക്കുന്നവർ നീച പ്രവർത്തികളെ കാലിൽ ചിലങ്കയും നെറ്റിയിൽ പാടെ തുടച്ചു മാറ്റേണ്ടതുണ്ട്. ഒരു റൂമിൽ കുങ്കുമപ്പൊട്ടുമിട്ട് കയറി വാതിൽ അടയ്ക്കുന്നതിനു മുമ്പ് ഉറഞ്ഞുതുള്ളുമ്പോൾ കാണികൾ ആരുണ്ടായിരുന്നു..? അതിലുള്ളവ നീക്കം പൊലിമയുടെ പുകളുകൾ ചെയ്യുന്നതുപോലെ, ആത്മീയത പകലന്തിയോളം ഹൃദയാന്തരങ്ങളിൽ പ്രവേശിക്കുന്നതിന്‌ പറഞ്ഞു നടന്നപ്പോൾ കേൾവിക്കാർ മുമ്പ് മ്ലേച്ഛതയിൽ നിന്ന് ഹൃദയ കാഴ്ചക്കാരെ പോലെതന്നെ ശുദ്ധീകരണം നടത്തണം.അതിന് ഓരോ വാ തോരാതെ ചെവി നിറയാതെ ശ്വാസത്തിലും നാഥ ആ കവിത മറഞ്ഞു.. പറഞ്ഞു നടന്നവരും നോടുള്ള പ്രണയം ജ്വലിച്ചെത്തണം. പാടി നടന്നവരും ആത്മാവിനെ ദൈവത്തിൽ മറന്നു... ലയിപ്പിക്കലാണ് അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗ്ഗം. അതിലൂടെ ആത്മീയത വളർത്തിയെടുക്കാമെന്ന് ബസ്റ‌ യിൽ ജീവിച്ചിരുന്ന റാബിഅ(റ) പറയുമ്പോൾ അത് കൂടുതൽ അർത്ഥവത്താകുന്നു.ആത്മീയത നേടിയെടുത്തവർക്ക് ചില നേത്രങ്ങളുണ്ട്. കണ്ണുകൾക്കെല്ലാം കാണാൻ കഴിയാത്ത ചിലതവർക്ക് കാണാൻ സാധിക്കുന്നു. അവർക്ക് പറക്കാൻ പറ്റുന്ന ചിറകുകളുണ്ട്. തൂവലില്ലാത്ത ചിറകുകൾ കൊണ്ട് അവർ ലോകരക്ഷിതാവിങ്കലേക്ക് പറന്നുയരുന്നു. നാഥനിലേക്കുള്ള പ്രയാണം ആത്മീയതയുടെ ദിവ്യപ്രഭ സൃഷ്ടിക്കുകയും ചെയ്യുന്നു. 16 ദ്വൈ മാസിക

ശരീഅത്ത് ക്ലബ്‌ ഹദീസ് : ഇസ്ലാമിന്റെ മുഖമുദ്ര ഖുർആനിന് ശേഷം ഇസ്ലാമിന്റെ വാക്ക്, പ്രവർത്തി, മൗനാനുവാദം, പ്രമാണമായി നിർണയിക്കപ്പെട്ടത് പ്രവാചക വിശേഷണ വിവരങ്ങൾ നബി(സ)യുടെ തിരുവചനങ്ങളായ എന്നിവയാണ് ഹദീസ് കൊണ്ടുള്ള ഹദീസ് ആണ്.നബിയുടെ നിർവചനം. ചുരുക്കത്തിൽ ശിഷ്യഗണങ്ങൾ ആയ സ്വഹാബിമാർ നബി(സ)യുടെ പ്രസ്താവനകൾ, തിരു ജീവിതത്തിൽ നിന്നും കൽപ്പനകൾ, അനുഭവിച്ചറിഞ്ഞ കാര്യങ്ങളുടെ നിരോധനകൾ,ഉപദേശ ആധികാരിക രേഖയാണ് പ്രസംഗങ്ങൾ,ഖുർആനിക ഹദീസ്.ഖുർആനിന്റെ വ്യാഖ്യാനവും സൂക്താനുബന്ധ വിശദീകരണവും ഹദീസുകളിൽ നിന്നാണ് വിശദീകരണങ്ങൾ, പ്രവചനങ്ങൾ, നമുക്ക് ലഭ്യമാകുന്നത്. അല്ലാഹു അനുഷ്ഠാന മുറകൾ, പറയുന്നു: നിങ്ങൾക്ക് നാം ഉൽബോധനം ശിക്ഷാവിധികൾ,മറ്റ് എല്ലാ നൽകി ജനങ്ങൾക്കുവേണ്ടി മേഖലകളിലും ഉള്ള അവതരിപ്പിക്കപ്പെട്ടത്(ഖുർആൻ) നിങ്ങൾ ഇടപെടലുകൾ, മൗന അവർക്ക് വിവരിച്ചു കൊടുക്കാൻ സമ്മതങ്ങൾ, പ്രവാചകന്റെ വേണ്ടിയാണ് അത്. അതുവഴി അവർ സ്വഭാവ ശാരീരിക ചിന്താഗ്രാഹ്യ ശേഷിയുള്ളവർ ആകും. വിശേഷണങ്ങൾ എന്നിവയെല്ലാം (സൂറത്തുന്നഹ്ല‌ ് -44) ഹദീസിന്റെ ഗണത്തിൽ ഇബ്നുമസ്ഊദ്(റ ) പറയുന്നു: ഉൾപ്പെടുന്നു. നിങ്ങളിൽ ഒരാൾക്ക് വല്ല പ്രശ്നവും ഇസ്ലാമിന്റെ പ്രഥമഘട്ടത്തിൽ അനുഭവപ്പെട്ടാൽ അത് അല്ലാഹുവിന്റെ ഹദീസ് വചനങ്ങൾ ഗ്രന്ഥം അനുസരിച്ച് വിധിക്കുക, എഴുതിവെക്കാനോ ഖുർആനിൽ പറയപ്പെടാത്ത കാര്യങ്ങൾ ക്രോഡീകരിക്കാനോ നബിയുടെ ചര്യ അനുസരിച്ച് ജീവിക്കുക. കൽപ്പിച്ചിരുന്നില്ല. ഹിജ്റ രണ്ടാം ഖാളി ശുറൈഹ്(റ) വിന് ഉമർ(റ) നൂറ്റാണ്ടിൽ ആണ് ഹദീസ് എഴുതിയ കത്ത് ഇപ്രകാരമാണ് \" ക്രോഡീകരണം അതിന്റെ വിശാല താങ്കളുടെ മുമ്പിൽ ഒരു പ്രശ്നം വന്നാൽ സമീപനം ഉൾക്കൊണ്ടത്. അവ അല്ലാഹുവിന്റെ ഗ്രന്ഥം നബി(സ)യുടെ സ്വകാര്യ അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. ജീവിതത്തിലും ഖുർആനിൽ പരാമർശിച്ച പൊതുജീവിതത്തിലും ഉണ്ടായ വിധേയമല്ലാത്തവയാണെങ്കിൽ വാക്കുകൾ, പ്രവൃത്തികൾ നബിയുടെ ചര്യ അനുസരിച്ച് വിധി മൗനാനുവാദങ്ങൾ കൽപ്പിക്കുക\" മുഹമ്മദ് നബി(സ )യുടെ എന്നിവയെല്ലാം ഗ്രന്ഥങ്ങളായി 17 ദ്വൈ മാസിക

ക്രോഡീകരിക്കപ്പെട്ടത് മറ്റൊരു കാലത്ത് നിവേദനം ചെയ്ത വേദഗ്രന്ഥത്തിന്റേയും മതത്തിന്റേയും ഹദീസുകൾ പ്രബലം ആണോ എന്ന് പ്രവാചകന്മാർക്ക് അവകാശപ്പെടാൻ ബോധ്യപ്പെടാൻ മാസങ്ങൾ നീണ്ട ഇല്ലാത്തതാണെന്നത് ശ്രദ്ധേയമാണ്. യാത്രകൾ സ്വഹാബികൾ നബി(സ)യുടെ കാലത്ത് നടത്തിയിരുന്നു. അബ്ദുല്ലാഹിബ്നു അംറ് ബിനിൽ ഒരു ഹദീസ് ശരിയാണോ എന്ന് ആസ് (റ) നിരവധി ഹദീസുകൾ ഉറപ്പിക്കാൻ വേണ്ടി ജാബിറുബ്നു എഴുതി സൂക്ഷിച്ചിരുന്നു എന്ന് അബ്ദുല്ല എന്നവർ മദീനയിൽ നിന്നും കാണാം. നബി(സ)യുടെ കാലത്ത് സിറിയ വരെ സഞ്ചരിച്ചിരുന്നു.ഇമാം ഹദീസുകൾ ക്രോഡീകരിക്കാൻ സുഹ്രിയാണ് ഹദീസ് ക്രോഡീകരണ താൽപര്യമെടുത്ത ഒരു സ്വഹാബി രംഗത്ത് വിപുലമായ രീതി ആയിരുന്നു അനസുബ്നു മാലിക്(റ) കണ്ടെത്തിയത്. ഉമവിയ്യ ഖലീഫയായ എന്നതിനാൽ 2286 ഹദീസുകൾ ഉമറുബ്നു അബ്ദുൽ അസീസ്(റ)ന്റെ മഹാനവർകൾ നിവേദനം ഭരണകാലത്ത് ഹദീസ് ചെയ്തിട്ടുണ്ട്.നബി (സ)യുടെ ക്രോഡീകരിക്കാൻ വഫാത്താനന്തരം ഉള്ള ഘട്ടത്തിൽ ചുമതലപ്പെടുത്തിയവരിൽ പ്രധാനി ഹദീസുകൾ നഷ്ടപ്പെട്ട് പോകുമോ ഇമാം സുഹ്രിയായിരുന്നു. എന്ന് പലരും ചിന്തിക്കുകയും ഖുർആനിന് ശേഷം ഇസ്ലാമിക് മൂല ഹദീസുകൾ എഴുതി സ്രോതസ്സിൽ രണ്ടാം സ്ഥാനം വെക്കേണ്ടതിന്റേയും അലങ്കരിക്കുന്ന മുഹമ്മദ് ക്രോഡീകരിക്കേണ്ടതിന്റേയും നബി(സ)യുടെ തിരുവചനങ്ങളുടെ ആവശ്യകതകൾ അവരെ അമാനുഷികതയും പ്രസക്തിയും നാം തൊട്ടുണർത്തുകയും ഹദീസുകൾ അറിയേണ്ടതുണ്ട്. മറ്റു സമാഹരിക്കാൻ അവർ പ്രവാചകന്മാരുടെ വചനങ്ങൾക്ക് സന്നദ്ധരാവുകയും ചെയ്തു. ഇല്ലാത്ത പ്രസക്തിയാണ് ഹദീസുകൾ എഴുതിവെച്ചു അന്ത്യനാൾവരെ ഹദീസിന്റെ ക്രോഡീകരിക്കുന്നതിനു മുൻപ് പ്രാമാണികതയുടെ നിലനിൽപ്പിന് ആയിഷ(റ), അബൂഹുറൈറ(റ), ആധാരമായി നിലകൊള്ളുന്നത്. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ), ആദം നബി മുതൽ നബി(സ) അബ്ദുല്ലാഹിബ്നു ഉമർ(റ) വരേയുള്ള പ്രവാചക മനസ്സുകളെ തുടങ്ങിയവർ അവ സമന്വയിപ്പിക്കുന്ന, നമ്മുടെ ഹൃദിസ്ഥമാക്കിയിരുന്നു.ഉമർ (റ)ന്റെ പ്രവാചകനു നൽകിയ വേറിട്ട പുത്രനായ അബ്ദുല്ലാഹിബ്നു ഉമർ(റ) ഗുണങ്ങൾ പലതും മറ്റു നബി(സ)യുടെ കാലത്ത് തന്നെ പ്രവാചകന്മാർക്ക് അല്ലാഹു പ്രവാചകന്റെ അനുമതിപ്രകാരം നൽകിയിട്ടില്ലെന്നതിനു ചരിത്രം ഹദീസുകൾ എഴുതിവെച്ചിരുന്നു സാക്ഷിയാണ്. എന്നാണ് ചരിത്രം. സ്വഹാബികളുടെ 18 ദ്വൈ മാസിക

പ്രഭ ഫർഷാന കേരളത്തിനകത്തും പുറത്തും പ്രധാന ഗുരുനാഥന്മാർ. എന്നാൽ ആത്മീയ വേദികളിലെ അസുഖം കാരണം ജാമിയയിലെ നിറസാന്നിധ്യമായ വാവാട് പഠനം അദ്ദേഹത്തിന് കുഞ്ഞിക്കോയ മുസ്‌ലിയാർ സമസ്ത പൂർത്തീകരിക്കാൻ സാധിക്കാതെ കേന്ദ്ര മുശാവറ അംഗവും പ്രഗൽഭ വരികയും, തദ്രീസിലേക്ക് പണ്ഡിതനും സൂഫിവര്യനുമായിരുന്നു. പ്രവേശിക്കുകയും ചെയ്തു. വിശുദ്ധ വചനങ്ങൾ ഉരുവിട്ട് കേഴുന്ന പിന്നീട് നീണ്ട 12 വർഷം നിരവധി ആത്മീയ മജ്‌ലിസു കൾക്ക് കത്തറമ്മൽ ജുമുഅ മസ്ജിദിലും നേതൃത്വം നൽകിയ സൗമ്യപ്രകൃതനാ പിന്നീട് കൊടുവള്ളി സിറാജ് സദർ യിരുന്ന ശൈഖുനയുടെ ഹൃദയ ശുദ്ധി മുഅല്ലിമായും സേവനം ചെയ്തു. അദ്ദേഹ ത്തിൻ്റെ വാക്കുകളിലും പാണക്കാട് തങ്ങന്മാ രോട് പെരുമാറ്റ ങ്ങളിലും പ്രതിഫലിച്ചിരുന്നു . അങ്ങേയറ്റത്തെ ആദരവ് അണ്ടോണ പുല്ലോറക്കു ന്നുമ്മൽ കാണിക്കുന്നവരായിരുന്നു പരേതനായ അബ്ദുറഹ്മാൻ്റെയും ശൈഖുനാ . ജാമിയയിൽ ഖദീജയുടേയും മകനായി 1941 ലാണ് പഠിക്കുന്ന കാലത്ത് ഉമറലി മഹാന വർകളുടെ ജനനം. ശൈഖുനാ തങ്ങളുമായി അദ്ദേഹം ആത്മ ബ അണ്ടോണ അബ്ദുൽ മുസ്‌ലിയാരിൽ ന്ധം സ്ഥാപിക്കുകയും മരണം വരെ നിന്നും മഹാൻ തന്റെ ദർസ് ജീവിതം തലമുറകളിലൂടെ പാണക്കാ ട് ആരംഭിച്ചു. ശൈഖുനയുടെ ശേഷം സാദാത്തുക്കളുമായി നിലനിർ കളരാന്തിരി ഹുസൈൻ കുട്ടി ത്തുകയും ചെയ്തു. തൻ്റെ ഗുരു മുസ്‌ലിയാർ മലയമ്മ , നാരകശ്ശേരി വര്യനായിരുന്ന ശൈഖുനാ ചാപ്പ അബൂബക്കർ മുസ്ല‌ ിയാർ , ഇ കെ നങ്ങാടി ബാപ്പു മുസ്ലിയാരിൽ ഹസൻ മുസ്‌ലിയാർ , എന്നിവരുടെ നിന്നാണ് ഉസ്താദിന് ഈ സ്വഭാവ ദർസിലും അദ്ദേഹം പഠനം നടത്തി . മഹിമ ലഭിച്ചത്. അതേ പ്രകാരം പിന്നീട് ഉപരി പഠനാർത്ഥം 1960-കളിൽ വലിയുല്ലാഹി തൃപ്പനച്ചി പട്ടിക്കാട് ജാമിഅ നൂരിയയിലേക്ക് ഉസ്താദുമായും ശൈഖുനക്ക് പോയി. കോട്ടുമല ഉസ്താദ്, ശംസുൽ വലിയ ബന്ധമുണ്ടായിരുന്നു. ഉലമ, താഴെക്കോട് ഉസ്താദ് 2011 നവംബർ മൂന്നിനാണ് തുടങ്ങിയവരായിരുന്നു ജാമിയയിലെ ശൈഖുനയെ സമസ്ത മുശാവറ 19 ദ്വൈ മാസിക

അംഗമായി തെരഞ്ഞെടുക്കുന്നത്. ഫാത്തിമ എന്നിവരാണ് സമസ്ത കോഴിക്കോട് ജില്ലാ ട്രഷറർ, ശൈഖുനയുടെ ഭാര്യ. രണ്ട് ആൺ പന്ത്രണ്ടോളം മഹല്ലുകളിൽ ഖാളി, മക്കളും നാല് മടവൂർ സി എം വലിയുള്ളാഹി, പെൺമക്കളുമായിരുന്നു യതീംഖാന പ്രസിഡൻ്റ് തുടങ്ങിയ അദ്ദേഹത്തിനുണ്ടായിരുന്നത്. 9. 7 പദവികളും മഹാനവർകൾ .2021 തിങ്കളാഴ്ച ദുൽഹിജ്ജ വഹിച്ചിരുന്നു. നീണ്ട കാലം ദർസ് 29നാണ് ശൈഖുന അല്ലാഹുവിൻ്റെ നടത്തി അദ്ദേഹം വലിയൊരു ശിഷ്യ കാരുണ്യത്തിലേക്ക് യാത്രയായത്. സമ്പത്തിൻ്റെ ഉടമയായി മാറിയിരുന്നു. വാവാട് ജുമാ മസ്ജിദ് ഭൗതിക സ്വാർത്ഥ താൽപര്യങ്ങളോ ഖബർസ്ഥാനിലാണ് സ്ഥാനമോഹങ്ങളോ ഇല്ലാതിരുന്ന മഹാനവർകളുടെ അന്ത്യവിശ്രമം. മഹാനവർകളുടെ ധർമ്മം രഹസ്യവും സൂഫി ചക്രവാളത്തിന് വലിയതുമായിരുന്നു. ഒരാളുടെ നിറശോഭയായ ആ മഹാൻ മുഖത്തേക്കും തുറിച്ചു നോക്കാതെ ദുൽഹിജ്ജയുടെ അവസാന കരുണാർത്ഥമായ നോട്ടവും വായ മറച്ച് ദിനത്തിന്റെ മഹിമയും പേറിയാണ് മെല്ലെയുള്ള സംസാരവും കൊണ്ട് നാഥനിലേക്ക് യാത്രയായത്. നാളെ വ്യത്യസ്ഥത തീർത്ത ആ മഹാഗുരു മഹാനവർകളുടെ കൂടെ അടുത്തിരുന്നവർക്കെല്ലാം സ്നേഹം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു പകരുന്ന ഉഖ്റവിയ്യായ ആലിമായിരുന്നു കൂടാൻ നാഥൻ നമുക്ക് തൗഫീഖ് . നീറുന്ന പ്രശ്നങ്ങളുമായി വരുന്നവരെ നൽകട്ടെ.... ആമീൻ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചും സ്വാന്തനപ്പെടുത്തിയുമാണ് അദ്ദേഹം തിരിച്ചയച്ചിരുന്നത്. 20 ദ്വൈ മാസിക

പ്രഭ മുഫ്ലിഹ D1 അലങ്കാരമാക്കി വെക്കാതെ കൃത്യ മായി അവ നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹം ഉൽക്കണ്ഠ കാണിച്ചിരുന്നു. ഏതൊരു വേദിയി പിണങ്ങോട് എന്ന് കേട്ടാൽ ലേക്കു തന്നെ ക്ഷണിക്കപ്പെട്ടാലും അറിയാത്തവരായി അതിലേക്ക് കൃത്യസമയത്ത് എത്തി അധികമാരുമുണ്ടാവുകയില്ല. 1956 ച്ചേരുക എന്നത് മഹാന്റെ സവിശേഷ ജനുവരി1-ന് ഇബ്രാഹിമിന്റെയും തയായിരുന്നു. ഖദീജയുടെയും മകനായി പള്ളിക്കണ്ടി തന്റെ ഒഴിവു സമയങ്ങളെ തറവാട്ടിലായിരുന്നു മഹാനവരുടെ എഴുത്തിലൂടെയും വായനയിലൂടെയും ജനനം.പിണങ്ങോട് സിറാജുൽ ഹുദാ ചിലവഴിക്കാൻ അദ്ദേഹം മദ്രസയിൽ നിന്നാണ് മതപഠനത്തിന് പരിശ്രമിച്ചുകൊണ്ടിരുന്നു. പ്രാരംഭം കുറിക്കുന്നത്. പിണങ്ങോട് സുന്നികൾക്ക് വേണ്ടി നിലവിൽ വന്ന ഗവൺമെന്റ് യു.പി സ്കൂളിലായിരുന്നു സിറാജ് പത്രത്തിന്റെ പിന്നണി പ്രാഥമിക പഠനം. കമ്പളക്കാട് വലിയ പ്രവർത്തനത്തിൽ അദ്ദേഹവും ജുമഅത്ത് പള്ളിയിൽ വച്ച് തന്റെ ദർസ് പങ്കാളിയായിരുന്നു. പക്ഷേ, പഠനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. പത്രത്തിന്റെ വഴിതിരിഞ്ഞ പോക്ക് പഠനകാലത്തു തന്നെ അധ്യാപന മനസ്സിലാക്കിയ മഹാൻ അവിടെ ജീവിതത്തിലേക്ക് കടന്നുവന്ന നിന്നും പടിയിറങ്ങി സുപ്രഭാതം പത്രം അദ്ദേഹം റേഞ്ചിലെ പലപദവികളും തുടക്കം കുറിക്കുന്നതിന് ഏറ്റെടുത്തു. സമസ്ത സംഘടനാ വേണ്ടിയുള്ള പ്രവർത്തനത്തിൽ പങ്കു രംഗത്ത് വലിയ രീതിയിലുള്ള പദവികൾ ചേരുകയും ചെയ്തു. തന്റെ തൂലിക മഹാനവർകൾ നിർവഹിച്ചു. തന്റെ സുപ്രഭാതത്തിലും മറ്റു നാട്ടിലെ മഹല്ല് കമ്മിറ്റി അംഗമായി മാസികകളിലും ചലിപ്പിച്ചുകൊണ്ട് പദവി അലങ്കരിക്കുകയും അദ്ദേഹം പേരെടുത്തു. ചെയ്തിരുന്നു. 2002-ൽ ആരംഭിച്ച അമ്പതിൽപരം പുസ്തകങ്ങൾ ശംസുൽ ഉലമാ ഇസ്ല‌ ാമിക് അദ്ദേഹം തന്റെ തൂലികയാൽ രചിച്ചു. അക്കാദമിയുടെ ട്രഷററായി തന്റെ വ്യക്തി ബന്ധത്തിന് വലിയ വില അന്ത്യംവരെ പിണങ്ങോട് നിലനിന്നു. കൊടുക്കുന്ന ഒരു വ്യക്തിത്വത്തിന്റെ പദവികൾ എല്ലാം തലയിൽ 21 ദ്വൈ മാസിക

ഉടമ കൂടിയായിരുന്നു പിണങ്ങോട് നികത്താൻ പറ്റുന്നതിലുമപ്പുറമാണ്. \"മായുകില്ല സാഹിബേ.. അങ്ങ് ഈ ഉസ്താദ്. എല്ലാ വർഷവും തന്റെ മനുഷ്യ ഹൃദയങ്ങളിൽ നിന്നും\" മക്കൾക്കും പേരക്കുട്ടികൾക്കും തൻ്റെ ചുരുങ്ങിയ ജീവിത കാലയളവ് കൊണ്ട് ഒരു നേതാവിൻ്റെ മാതൃക പെരുന്നാൾ വസ്ത്രം വാങ്ങിച്ചു നമുക്ക് കാണിച്ചു തന്ന പിണങ്ങോട് എന്ന വാക്മി 2021 ഏപ്രിൽ19 ഹിജ്റ നൽകുന്ന പതിവിനെ വർഷം 1442 റമദാൻ 7നാണ് നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായത് . രോഗാവസ്ഥയിലായിരിക്കുന്ന സമയത്തും നിലനിർത്തുന്നതിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല. അദ്ദേഹത്തിന്റെ വിയോഗം വയനാടിന് ലൈബ്രറി ഓർമ്മകളുടെ കൊട്ടാരത്തിൽ നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പു കളാണ് ഈ പുസ്തകം. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മ ചെയ്യാൻ ഇറക്കപ്പെട്ടവരെ സാഹചര്യങ്ങളിലൂടെ പ്രത്യക്ഷപ്പെടുത്തുകയാണ് ജോസഫ് അന്നംകുട്ടി ജോസ്. അദ്ദേഹം പറയുന്നു: ഒരാളെ നല്ലൊരു മനുഷ്യനാകാൻ പ്രേരിപ്പി ക്കുന്നവരെയാണ് ദൈവത്തിന്റെ ചാരന്മാർ എന്ന് വിളിക്കുന്നത്.ഇവരെ പരിചയപ്പെട്ടു കഴിയുമ്പോൾ സ്വന്തം ജീവിതത്തിലേക്ക് ബൈനോക്കുലറുമായി നിങ്ങൾ ഇറങ്ങിയെന്നിരിക്കും, നിങ്ങളുടെ ജീവിതത്തിലേക്ക് അയക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താൻ വേണ്ടി. ഇരുളടഞ്ഞ ജീവിതത്തെ പ്രകാശപൂരി തമാക്കുന്ന പ്രാചീന ചിന്തകളാണ് \"ദൈവത്തിന്റെ ചാരന്മാർ\" എന്ന . 22 ദ്വൈ മാസിക

പുസ്തകത്തിന്റെ ഹൈലൈറ്റ്. തന്റെ അധ്യായത്തിൽ നമുക്ക് കാണാൻ ജീവിതത്തിൽ കണ്ടുമുട്ടിയവരും കഴിയും. പിതാവിന്റെ അവരുടെ അനുഭവങ്ങളുമാണ് അദ്ദേഹം മരണാവസ്ഥയായിട്ടുപോലും ഈ പുസ്തകത്തിലൂടെ അപ്പുറത്തെ മുറിയിൽ കിടക്കുന്ന ഭാര്യ പങ്കുവെക്കുന്നത്. അദ്ദേഹത്തിന്റെ കസ്തൂർബയെ അദ്ദേഹം ഓർക്കുന്നു. ചിന്താഗതിയിലൂടെ ജീവിതത്തിന്റെ ശരീരേഛകൾ നിയന്ത്രിക്കാൻ പുതിയ കാഴ്ച്ചപ്പാടുകളിലേക്ക് കഴിയാതെ ഭാര്യയുടെ അടുത്തേക്ക് സഞ്ചരിക്കാൻ നമുക്ക് സാധിക്കുന്നു. പോവുകയാണ്.പിന്നീട് അവർ അത് ഈ പുസ്തകത്തിന്റെ വലിയ കേൾക്കുന്നത് പിതാവിന്റെ വിജയം തന്നെയാണ് ഓരോ മരണവാർത്തയാണ്. ഗാന്ധിയുടെ ഈ പുസ്തകത്തിലെ ആത്മകഥയിലെ ഈ ഭാഗം അധ്യായത്തിലും നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രാവർത്തികമാക്കാനുള്ള ഓരോ മഹത്വം കൊണ്ടാണെന്ന് പറയുന്നു പാഠങ്ങൾ വിശദീകരിക്കുന്നുണ്ട്.ആദ്യ എഴുത്തുകാരൻ. തന്റെ മാതാവിനെ അദ്ധ്യായത്തിൽ തന്നെ പലപ്പോഴും വേദനിപ്പിച്ച സന്ദർഭങ്ങളും കുറ്റബോധത്തിന്റെ തന്റെ എഴുത്തിൽ പരാമർശിക്കുന്നുണ്ട്. ചുവരുകൾക്കുള്ളിൽ തളക്കേണ്ടതല്ല ഇതെല്ലാം വായിക്കുന്ന വായനക്കാർ നമ്മുടെ ജീവിതമെന്നതാണ് പാഠം. ഒരു അവർ അറിയാതെ അവരുടെ കുമ്പസാരക്കൂട്ടിനുള്ളിൽ ജീവിതത്തിലേക്കൊന്ന് കണ്ണോടിക്കും. കുറ്റബോധത്താൽ നീറിപ്പുകഞ്ഞ് അവരുടെ ജീവിതത്തിൽ നടന്ന സമാന വൈദികന്റെ മുന്നിൽ പഠിത്തത്തിലുള്ള അനുഭവങ്ങൾ അവരുടെ മനസ്സിൽ തന്റെ പിന്നോക്കാവസ്ഥ നിറഞ്ഞുനിൽക്കും. ഇതുപോലുള്ള പങ്കുവയ്ക്കുന്ന ചെറുപ്പക്കാരനെ ആദ്യ ദൈവത്തിന്റെ ചാരന്മാരെ ഓരോ അദ്ധ്യായത്തിൽ തന്നെ കാണാൻ അധ്യായത്തിലും കഴിയും. പഠിത്തത്തിൽ മുന്നോക്കം പരിചയപ്പെടുത്തുന്നുണ്ട്. നിന്നതായിരുന്നു. എപ്പഴോ കാലുകളിടറി അതിലൊരാളാണ് വൃക്ക തകരാറിലായ പരീക്ഷയിൽ തളർന്നുപോയി. ഒരാഴ്ച പെൺകുട്ടിക്ക് ഒന്നും ആലോചിക്കാതെ മാത്രമേ പരീക്ഷയ്ക്കുള്ളൂ. തന്റെ തന്റെ വൃക്ക നൽകിയ ജീവന്റെ സങ്കടങ്ങൾ വൈദികന്റെ മുമ്പിൽ കാവൽക്കാരനായ സെക്യൂരിറ്റി തുറന്നിടുകയാണ്. എന്നാൽ സുനിലേട്ടൻ. പ്രതിഫലം ആഗ്രഹിക്കാതെ വൈദികന്റെ ഉപദേശം അയാളുടെ അദ്ദേഹം ചെയ്ത പ്രവർത്തിയെ നമ്മുടെ ജീവിതം മാറ്റിമറിച്ചു. ഗ്രന്ഥകർത്താവ് ജീവിതത്തിൽ നമ്മോട് നന്മ ചെയ്തവരെ തങ്ങളുടെ ജീവിതാനുഭവങ്ങളാണ് സ്മരിക്കാൻ സഹായിക്കുന്നു. വ്യക്തതയോടെ നാമറിയാതെതന്നെ അവരുടെ മുഖങ്ങൾ മനസ്സിലാക്കിത്തരുന്നത്. നമ്മുടെ മനസ്സിൽ മരണാസന്നവേളയിൽ തന്റെ മിന്നിത്തിളങ്ങുന്നു.സ്ത്രീകളെ പിതാവിനെ ശുശ്രൂഷിക്കുന്ന താഴ്ത്തിക്കെട്ടാൻ ഇടയാക്കുന്ന ഗാന്ധിയുടെ ഭാഗവും ഈ പരസ്യങ്ങളിൽ നിന്ന് പിന്മാറിയ 23 ദ്വൈ മാസിക

നമ്മുടെ കഴിഞ്ഞു പോയ ജീവിതം തിരുത്തി പുനരാവിഷ്കരിക്കുക എന്നത് അസാധ്യമാണ്. എന്നാൽ നന്നായി തുടങ്ങിയാൽ നല്ല രീതിയിൽ ജീവിതം അവസാനിപ്പിക്കാൻ കഴിയും എന്ന ഉപദേശം അനേകർക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്നതാണ്. പൃഥ്വിരാജും പെപ്സിയുടെയും മക്കൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം എന്തും തുറന്നു പറയാനുള്ള ഫെയർ ആൻഡ് ലൗലിയുടെയും സ്വാതന്ത്ര്യം വീട്ടിലുണ്ട് എന്ന ഉറപ്പാണ്. മാതാപിതാക്കൾ മക്കൾക്ക് തണൽ പരസ്യത്തിൽ നിന്ന് പിന്മാറിയ വിരാട് മരമാകണം. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് മക്കളെ വലിച്ചിഴക്കുമ്പോൾ തകർന്നടിയുന്ന കോഹ്ലി, തുടങ്ങിയവരുടെ യഥാർത്ഥ അവരുടെ സ്വപ്നം കാണാതെ പോകരു തെന്ന് മാതാപിതാക്കളോട് രചയിതാവ് ഹീറോയിസം വ്യക്തമാകുമ്പോൾ പറയുന്നു. എത്രയോ പേരുടെ കരുണയു ടെയും സ്നേഹത്തിന്റെയും കൂട്ടിവെപ്പാണ് മറ്റുള്ളവരെ ചതിയിൽ ജീവിതം. അതിനുള്ള ഉദാഹരണം, തന്നെ സ്വാധീനിച്ച ടീച്ചറുടെ കഥയാണ് എന്ന് ഉൾപ്പെടുത്താതെ ജീവിതത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. വിദ്വേഷം മനസ്സിൽ നിന്ന് അകറ്റാൻ കഴിയാത്തവർ ഉയർന്ന നിലയിൽ കാണണമെന്ന ക്കുള്ള അദ്ദേഹത്തിന്റെ വാചകം \"നാളെ അവരുടെ വിളികേൾക്കാൻ നമ്മളോ സന്ദേശമാണ് പകർന്നു നൽകുന്നത്. നമ്മുടെ വിളിക്ക് ഉത്തരം നൽകാൻ അവരോ ഇല്ലെങ്കിലോ?, സ്നേഹത്തിന് ഉള്ളിൽ മുഴുവൻ കരച്ചിലുമായി വേണ്ടി വിശക്കുന്ന ആരൊക്കെയോ നമ്മുടെ സമീപം ഉണ്ടെന്ന് നാം മറന്നു ജീവിക്കുന്നവരെ ഈ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്നേഹത്തിന്റെ പേരിൽ മുറിവേറ്റ ഒരു പെൺകുട്ടിയുടെ കഥയും പറയുന്നുണ്ട്. നമ്മുടെ കഴിഞ്ഞു പോയ ജീവിതം തിരുത്തി പുനരാവിഷ്കരിക്കുക എന്നത് അസാധ്യമാണ്. എന്നാൽ നന്നായി തുടങ്ങിയാൽ നല്ല രീതിയിൽ ജീവിതം അവസാനിപ്പിക്കാൻ കഴിയും എന്ന ഉപദേശം അനേകർക്ക് ആത്മവിശ്വാസം നൽകാൻ കഴിയുന്നതാണ്. 24 ദ്വൈ മാസിക

വർത്തമാനം സനിയ ഹനാൻ ലോകജനതയെ അക്ഷമയുടെ തീവ്രവ്യാപന മേഖലകൾ, വാർഡ് തല ത്തിലോ ക്ലസ്റ്റർ അടിസ്ഥാനത്തിലോ കൊടുമുടിയിലെത്തിച്ച ഒരു അടച്ചിട്ടത് വളരെ ഫലപ്രദമായ വൈറസീകൃത കാലത്തിലൂടെയാണ് നടപടിയായിരുന്നു. എന്നാൽ രണ്ടാം നാം കടന്ന് പോകുന്നത്. ജനങ്ങൾ ഘട്ടത്തിൽ ആരോഗ്യവകുപ്പിന്റെ പ്രയാസനൗകയിലേറി കരപറ്റാൻ ഇടപെടൽ രോഗ വ്യാപനമേഖലയിൽ ശ്രമിക്കുമ്പോഴും നിയന്ത്രണങ്ങളിലും ഫലപ്രദമല്ലെന്ന ആക്ഷേപം ശക്തമായി കോവിഡ് നിർദേശങ്ങളിലും സമ്പൂർ ഉയർന്നു. സംസ്ഥാനത്ത് കോവിഡ് ണ്ണ പൊളിച്ചെഴുത്തിനൊരുങ്ങുകയാ വ്യാപനം കുലച്ചുപൊങ്ങുന്ന ണ് സംസ്ഥാന സർക്കാർ. നിലവിലെ സാഹചര്യത്തിൽ സർക്കാറിന്റെ നിയന്ത്രണങ്ങളിൽ അശാസ്ത്രീയത നിയന്ത്രണങ്ങളിൽ പലതും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അടച്ചുറപ്പില്ലാത്തതായിരുന്നു. ഇത്തരം തീരുമാനം. ഇപ്രാവശ്യം കോവിഡ് മാനദണ്ഡങ്ങളെ കോവിഡ് മഹാമാരിയുടെ പശ്ചാ സംരക്ഷിക്കാനായി സർക്കാർ ത്തലത്തിൽ ജനങ്ങൾ അനുഭവിക്കു കണ്ടെത്തിയ മാർഗം, എല്ലാം പോലീസ് ന്ന വിഷയങ്ങൾ വിവിധ മേഖലകളി സേനയുടെ അധികാരത്തിൽ നൽകുക ൽ നിന്നും നിയമസഭാതലത്തിൽ എന്നതായിരുന്നു. അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും കേരളാ ഗവൺമെൻ്റ് എല്ലാം പോലീസിൽ ഏല്പിച്ചത് ജനങ്ങളെ സംരക്ഷിക്കാനുള്ള വലിയ തിരിച്ചടിയാണെന്ന വിമർശനം പാക്കേജുകൾ പ്രഖ്യാപിച്ചും തൊട്ട് പിന്നാലെ ഉയർന്നു വരുകയും അവർക്കാവശ്യമായ പിന്തുണ ചെയ്തു. വ്യാപാരസ്ഥാപനങ്ങൾ, നൽകിക്കൊണ്ടും വലിയതോതിൽ വാഹനയാത്രക്കാർ എന്നിവരിൽ നിന്ന് മാതൃകാപരമായിട്ടുള്ള പ്രവർത്ത പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നതിൽ നങ്ങളാണ് നടത്തിവരുന്നത്. മാത്രമായി പോലീസിന്റെ ശ്രദ്ധ കോവിഡിൻ്റെ ഒന്നാം ഘട്ടത്തിൽ എന്നാതായിരുന്നു പ്രധാന പ്രഥമ പരിഗണന നൽകി ആക്ഷേപം.ക്വാറൻ്റീൻ ലംഘനം പോലും 25 ദ്വൈ മാസിക

കണ്ടെത്താനാകുന്നില്ലെന്നും എത്ര കണ്ട് ഈ കോവിഡ് കാലത്ത് രോഗവ്യാപനമുയരാൻ പോലീസിന്റെ സർക്കാർ നിയന്ത്രണങ്ങൾ അനാസ്ഥ ഇടയാക്കുന്നുണ്ടെന്ന ഏർപ്പെടുത്തിയാലും വിമർശനവും നേരിടുന്നു. സാധാരണക്കാരുടെ ജീവിതത്തിൽ പലതും പ്രതികൂലമായാണ് ബാധിക്കുന്നത്. അർഹിക്കേണ്ട നിയന്ത്രണങ്ങളിൽ ഇളവ് നൽകാതെയും അത്യാവശ്യമല്ലാത്ത വയിൽ വിശാലത പ്രകടിപ്പിച്ചുമാണ് സർക്കാറിന്റെ നീക്കങ്ങൾ. വൻകിട രോഗവ്യാപനം 10%ത്തിൽ ഉദാഹരണമായി ബാർ തുറന്നതിനെ കൂടുതലുള്ള പ്രദേശങ്ങളിൽ ക്ലസ്റ്റർ നമുക്ക് ചൂണ്ടിക്കാണിക്കാനാകും. അടിസ്ഥാനത്തിൽ മദ്യശാലകൾ ഒരടിസ്ഥാനവുമില്ലാതെ അടച്ചിടുന്നതിനാണ് സർക്കാർ തുറന്നെങ്കിലും സമൂഹത്തിലെ മറ്റു ആലോചിക്കുന്നത്. 10%ത്തിൽ അത്യാവശ്യശാലകൾ തുറക്കാൻ കൂടുതൽ ഉള്ള മേഖലകളിൽ സർക്കാർ തയ്യാറാവാത്തത് കേരളീയരെ കൃത്യമായ നിയന്ത്രണം വേണമെന്ന ചിന്തായിലാഴ്ത്തുന്ന നിലപാട് കേന്ദ്ര നിർദ്ദേശം സംസ്ഥാനത്തിന് തന്നെയാണ്. അനിശ്ചിതത്വമില്ലാതെ ലഭിച്ചിട്ടുണ്ട്. മദ്യശാലകൾ തുറക്കുകയും നിശ്ചിത മദ്യശാലകൾക്ക് മുന്നിലെ കാലയളവിൽ മാത്രം മറ്റു ശാലകൾക്ക് തിരക്ക് നിയന്ത്രിക്കാനുള്ള ബദൽ തീർപ്പുകൽപ്പിക്കുകയും ചെയ്യുന്ന ഒരു മാർഗവും സാഹചര്യം.! സാമൂഹിക അകലം ചർച്ചയിലുണ്ട്.ഇക്കാര്യങ്ങളിൽ പാലിക്കാൻ സർക്കാർ ഉത്തരവിടുന്നത് തിങ്കളാഴ്ചയോടെ ചീഫ് സെക്രട്ടറി കേരളത്തിലെ മദ്യശാല തലത്തിൽ പരിശോധിച്ച് പരിസരങ്ങളിലല്ലാത്ത ഭാഗങ്ങൾക്ക് തീരുമാനമെടുക്കും. വെള്ളിയിൽ ബാധകമാക്കിയാണ്. മദ്യശാലക്ക് നടന്ന അവലോകന യോഗത്തിൽ മുമ്പിൽ ക്യൂ നിൽക്കാൻ ആന്റിജൻ നിലവിലെ നിയന്ത്രണങ്ങളിൽ കടുത്ത ടെസ്‌റ്റോ മറ്റു സുരക്ഷാ നിയമങ്ങളോ അസംതൃപ്തി മുഖ്യന്ത്രി ഒന്നും തന്നെ ആവശ്യമില്ല. തന്നെയുമല്ല രേഖപ്പെടുത്തിയിരുന്നു. ബദൽ മാർഗ കൊറോണ വൈറസ് ബാധിക്കാത്ത നിർദ്ദേശം സമർപ്പിക്കാനും അദ്ദേഹം പരിശുദ്ധ പ്രദേശമായിട്ടാണ് സർക്കാർ നിർദ്ദേശിച്ചു. കള്ള് ഷാപ്പ് കേന്ദ്രങ്ങളെ കാണുന്നത്. 26 ദ്വൈ മാസിക

ഈയടുത്ത് ഹൈക്കോടതി മദ്യശാലയുടെ അടുത്ത് കൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാ യെന്ന് വിമർശിക്കുക കൂടിയുണ്ടായി. ഈയടുത്ത് ഹൈക്കോടതി മദ്യശാലയുടെ അടുത്ത് കൂടെ വിൽപ്പനശാലകളിലെ തിരക്ക് സ്ത്രീകൾക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത സമീപത്ത് താമസിക്കുന്നവർക്ക് അവസ്ഥയാ യെന്ന് വിമർശിക്കുക കൂടിയുണ്ടായി. ഭീതിയുണ്ടാക്കുകയും ചെയ്യുന്നു. വിൽപ്പനശാലകളിലെ തിരക്ക് സമീപത്ത് മദ്യവിൽപ്പന ശാലകൾ തുറക്കു താമസിക്കുന്നവർക്ക് ഭീതിയുണ്ടാക്കുകയും മ്പോൾ കുറേ കൂടെ മെച്ചപ്പെട്ട രീതി ചെയ്യുന്നു യിൽ വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. നേരത്തെ ഈ വിഷയത്തെ കുറിച്ച് പല തരത്തിലുള്ള വിമർശനം ഹൈക്കോടതി ഉയർത്തിയിരുന്നു. മദ്യവിൽപ്പന ശാല തുറക്കുന്നതിനെ തുടർന്ന് നൽകിയ ഹരജി പരിഗണിച്ച വേളയിലെല്ലാം തന്നെ ഹൈക്കോടതി വിമർശനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഹരജി പരിഗണിച്ച വേളയിൽ കോടതി, മദ്യശാലയിലെ തിരക്ക് ഉപയോഗപ്പെടുത്താമായിരുന്നു. കുറക്കാൻ പ്രവർത്തന സമയത്തിലെ പ്രധാനമായും പലചരക്കു സ്ഥാപന ന്താണ് ചെയ്തതെന്ന ചോദ്യത്തിന് ങ്ങളുടെ കാര്യത്തിൽ വളരെ പ്രയാസ സർക്കാർ, പ്രവർത്തി കൂട്ടി ആ രീതി മാണ് കാണാൻ സാധ്യമാവുന്നത് . പല യിൽ തിരക്ക് കുറക്കാനാണ് ഉദ്ദേശി കുടുംബിനികളും സാധനങ്ങ ളില്ലാതെ ക്കുന്നത് എന്നും മറുപടി നൽകുക കഷ്ടപ്പെടുന്ന സാഹചര്യമാണ്. ആഴ്ച യും ചെയ്തിട്ടുണ്ട്. രാവിലെ 9:00 യിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മുതൽ ബാറുകളും വിൽപ്പന മാത്രമാണ് ആവശ്യസ്ഥാപനങ്ങൾ ശാലകളും തുറക്കാൻ സർക്കാർ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ അനുമതി നൽകുകയും ചെയ്തു. ആഴ്ചയിലുണ്ടാകുന്ന തിരക്ക് സർക്കാ ഇത്തരത്തിലുള്ള ജാഗ്രത മറ്റു രിനും നിയമപാലകർക്കും തീ പൊരി മേഖലകളിൽ കാണിക്കാത്തത് വളരെ പാറിക്കുന്നതുമാണ്. ബാറുകളോടുള്ള വേദനയേറിയ കാര്യമാണ്. ബാർ സർക്കാരിന്റെ സാമീപ്യം പൊതു നടപടിക്രമങ്ങളിൽ സർക്കാർ കാണി ജനങ്ങളോട് കാണിച്ചാൽ നിയന്ത്ര ക്കുന്ന ആവേശം മറ്റു ഇതര, ണങ്ങൾ കുറച്ചു കൂടെ ശാസ്ത്രീയ പ്രോത്സാഹിപ്പിക്കപ്പെടേണ്ട മായേനെ. മേഖലകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലേക്ക് 27 ദ്വൈ മാസിക

വർത്തമാനം സഈദ D2 ഇന്ത്യ വളരുന്നുണ്ട്; തൊഴിലില്ലായ്മയിൽ! ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് ആശങ്കപ്പെടുത്തുന്നതുമാണ്. കുതിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജോലി ചെയ്യുന്നത് മുതൽ സെന്റ് ഫോർ മോണിറ്ററിങ് ഇന്ത്യൻ ആളുകളെ സ്വീകരിക്കാൻ വരെ ഇക്കോണമി റിപ്പോർട്ടിൽ ഇത് സംബ ന്ധി മനുഷ്യ റോബോർട്ടുകൾ ച്ചുള്ള വിവരങ്ങൾ പ്രതിപാതിക്കുന്നുണ്ട്. 7 സജ്ജമായിരിക്കെ, തൊഴിലി ശതമാനമായിരുന്നു ഇന്ത്യയിലെ തൊഴിലി ല്ലായ്മ എന്നതിലുപരി മനുഷ്യ ല്ലായ്മ നിരക്ക്. എന്നാൽ ഓഗസ്റ്റിൽ തൊഴി ബന്ധങ്ങൾ വേരോടെ ലില്ലായ്മ നിരക്ക് 8.3% മായി ഉയര്‍ന്നു. പിഴുതെറിയപ്പെട്ടു പോകുമെ അതായത് റിപ്പോർട്ടിലെ കണക്ക് പ്രകാരം ന്നത് ഗൗരവമേറിയ കാര്യമാണ്. ഓഗസ്റ്റിൽ മാത്രം 19 ലക്ഷം പേർക്ക് ഇങ്ങനെ പോകുകയാണെ തൊഴിൽ നഷ്ടമായി. ങ്കിൽ മനുഷ്യരേക്കാൾ റോബോ തെഴിലില്ലായ്മ വലിയ തോതിൽ വർധിച്ചത് ട്ടുകളുടെ ജനസംഖ്യാനുപാതം കാർഷിക മേഖലയിലാണ്. വ്യാവസായിക, വർധിക്കുന്നതും, നമ്മൾ നിർമാണ മേഖലയിലും സമാനമായി, കോവി റോബോർട്ടുകളുടെ ഡ് നിയന്ത്രണങ്ങൾ കാരണം തൊഴിൽ ഭരണത്തിന് കീഴിൽ രഹിതരായവർ അനവധിയാണ്. ഇത്തര ജീവിക്കേണ്ടി വരുന്ന ത്തിൽ ജനങ്ങൾക്ക് തൊഴിൽ ക്ഷാമം നേരി അവസ്ഥയും വിദൂരത്തല്ല. ടുമ്പോൾ റോബോർട്ടുകളുടെ വർദ്ധനവ് ഒരു ശാസ്ത്രത്തിന്റെ പ്രശംസാ തിരിച്ചടിയാണ്. മനുഷ്യരുടെ അധ്വാനിക്കാ ർഹമായ കണ്ടുപിടുത്തങ്ങളാ നുള്ള മടിയും, ഫ്രീയായിരിക്കാനുള്ള ണിവയെങ്കിലും ജാഗ്രത ദുരാഗ്രഹവും നമുക്ക് തന്നെ ഭീഷണിയാവു പുലർത്തേണ്ടിയിരിക്കുന്നു. മെന്നത് തീർച്ചയാണ്. കൃത്രിമബുദ്ധിയുള്ള തൊഴിൽ രഹിതരെ കണക്കാ റോബോർട്ടുകൾക്ക് മനുഷ്യരേക്കാൾ ക്കുന്നതിനേക്കാൾ എളുപ്പം അനായാസമായി പ്രവർത്തനങ്ങൾ തൊഴിലുള്ളവരെ കണ്ടുപിടിക്കു ചെയ്യാൻ കഴിയുന്നതിനാൽ സ്വകാര്യ സ്ഥാപ ന്നതായിരിക്കുമെന്ന അവസ്ഥ നങ്ങളും അതിലുപരി സാധാരണക്കാരും യിലേക്ക് ഇനിയും കാര്യങ്ങൾ റോബോർട്ടുകളിൽ ആകൃഷ്ടരായിരിക്കു നീങ്ങാതിരിക്കാൻ ഒന്നിരുന്ന് കയാണ്. പൗരത്വം ലഭിച്ച സോഫിയ ചിന്തിക്കുന്നത് നന്നായിരിക്കും. അടക്കമുള്ള റോബോർട്ടുകൾ വിസ്മയിപ്പി ക്കുന്നതും അതിലുപരി നമ്മെ 28 ദ്വൈ മാസിക

കുടുംബകം ഹവ്വ ഹാദിയ മക്കളുടെ ഭാവി ഉമ്മയുടെ കൈകളിൽ...... മുഖേന കുട്ടിയും ഉമ്മയും തമ്മിലുള്ള അള്ളാഹു നൽകിയ ഏറ്റവും വലിയ വൈകാരികമായ ബന്ധത്തിന് അനുഗ്രഹമാണ് മക്കൾ. ദുനിയാവിലും തുടക്കം കുറിക്കുന്നു. ഈ കാലത്ത് തന്നെ ഉമ്മയുമായുള്ള മരണാനന്തര ലോകത്തും മാതാപിതാ കുട്ടിയുടെ വിശ്വസ്ഥത വളരണം. ക്കൾക്ക് ഉപകാരപ്പെടേണ്ടവരാണവർ . സ്വന്തം ഉമ്മയുടെ വിശ്വാസം ലഭിക്കാ ഇരുലോകത്തും മക്കളെക്കൊണ്ട് ത്തവൻ ലോകത്തുള്ളവരെയൊക്കെ വിജയം കൈവരിക്കാനവർ നന്നാ വിശ്വസിക്കാത്തവനായിത്തീരുന്നു. വണം . ഇത് നമ്മുടെ മഹത്തായ ലക്ഷ്യ പിന്നീട് അവൻ സദാ കുഴപ്പക്കാരനും മാണ്. കുട്ടികളുടെ സ്വഭാവരൂപീകരണ പ്രശ്നക്കാരനുമായി വളരുന്നു. ത്തിൽ ഉപ്പയേക്കാൾ പ്രധാന പങ്കു കുട്ടിയുടെ സംസ്കാരവും വഹിക്കുന്നത് ഉമ്മയാണ്. ഉമ്മയുടെ മനോഭാവവും ആത്മവിശ്വാസവും സ്വഭാവവും പ്രവർത്തനങ്ങളും വാക്കു രൂപപ്പെടുന്നത് കുട്ടി ജനിച്ചതു മുതൽ കളും അടിസ്ഥാനപ്പെടുത്തി യാണ് ഏഴു വയസ്സുവരെയാണ്. ഈ സമയം മക്കളുടെ സ്വഭാവം രൂപപ്പെടുന്നത്. അവൻ കേൾക്കുന്നതും കാണുന്നതും കുട്ടികൾ നല്ലവരായിത്തീരാൻ ഗർഭ മനസ്സിൽ ഒപ്പിയെടുക്കുന്നു. ഉദാഹര കാലം മുതലേ ഓരോ ഉമ്മയും ണത്തിന് ഞാൻ തന്നെ കുട്ടിക്കാല ശ്രദ്ധിക്കേണ്ടതാണ്. ത്തും ഇപ്പോഴും പല പ്രവർത്തികളും ജനിച്ചുവീണ കുഞ്ഞിന് രണ്ടു വർഷം ചെയ്യുമ്പോൾ ഉമ്മയെ വീക്ഷിക്കാറുണ്ട്. വരേ മുലപ്പാൽ കൊടുക്കണം. അതോ നന്മ നിറഞ്ഞ ടൊപ്പം ഏറ്റവും കൂടുതൽ വേണ്ടത് ചുറ്റുപാടും മാതാവിൻ്റെ സ്നേഹവും ഉമ്മയുടെ സ്നേഹം നിറഞ്ഞ ഹൃദയ ലാളനയും കുട്ടിയെ നല്ലവനാക്കീത്തീർ മാണ് . ഇത് കുഞ്ഞിന് ലഭിക്കുന്നത് ക്കുന്നു. മലീനസമായ വീടും മുലപ്പാലിലൂടെയാണ് . ഇത് പരിസരവും 29 ദ്വൈ മാസിക

മാതാവിൻറെ അശ്രദ്ധയും കുട്ടിയെ ഘടകമാണ് സ്നേഹം, കുട്ടിയുമായി നല്ല ഭീകരനാക്കിത്തീർക്കുന്നു. ബന്ധം സ്ഥാപിക്കുക, പ്രായത്തിനൊത്ത ഒരിക്കൽ ഒരു വലിയ മോഷ്ടാവിനോട് ആശയവിനിമയം, കഥ പറഞ്ഞ് ഒരാൾ ചോദിച്ചു , താങ്കൾ ചിരിപ്പിക്കൽ, സ്നേഹമുള്ള ചുംബനം, എങ്ങനെയാണ് ഇത്രയും വലിയ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി മോഷ്ടാവായിത്തീർന്നത്? അപ്പോൾ നിർവ്വഹിച്ചു കൊടുക്കൽ ഇവയെല്ലാം അദ്ദേഹത്തിൻ്റെ മറുപടി സ്നേഹത്തിൻ്റെ ഭാഗമാണ്. കുട്ടികളോട് ഇങ്ങനെയായിരുന്നു.\" എൻ്റെ പെരുമാറുമ്പോഴും ആശയവിനിമയം ചെറുപ്പകാലത്ത് എൻ്റെ അമ്മ നടത്തുമ്പോഴും സ്നേഹം നിറഞ്ഞ അച്ഛൻറെ പോക്കറ്റിൽ നിന്നും വാക്കുകൾ കൊണ്ട് അഭിസംബോധനം പണമെടുക്കുന്നതായി കണ്ടിട്ടുണ്ട്. ചെയ്യണം. വിശുദ്ധ ഇസ്ലാമിൻ്റെ പിന്നീട് അമ്മയും അച്ഛനും അദ്ധ്യാപനമാണിത്. രണ്ടാമതായി അറിയാതെ ഞാൻ അച്ഛൻ്റെ സുരക്ഷിതത്വബോധം; കുട്ടിക്ക് മാതാവ് പോക്കറ്റിൽ നിന്നും പണമെടുക്കാൻ നൽകേണ്ട ബോധമാണ് തുടങ്ങി.\" ഇതിൽ നിന്നും നമുക്ക് സുരക്ഷിതത്വബോധം. കുട്ടിയുടെ കിടപ്പ് വലിയ ഒരു പാഠമുണ്ട്. കാരണം സ്ഥലം മുതൽ ഇടപെടുന്ന എല്ലാ ഉമ്മയുടെ ഓരോ അനക്കങ്ങളും സ്ഥലങ്ങളും കുട്ടിക്ക് സുരക്ഷിതമായി അടക്കങ്ങളും ഉമ്മയറിയാതെ മക്കൾ ബോധ്യപ്പെടണം. കളിപ്പാട്ടങ്ങൾ, വീക്ഷിക്കുന്നുണ്ട്. വസ്ത്രങ്ങൾ, ഇടപെടുന്നവർ പിഞ്ചുകുഞ്ഞിനെ പോറ്റിവളർത്തി ഇതിലെല്ലാം കുട്ടിക്ക് സമാധാനവും വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ നേരം സന്തോഷവും ലഭിക്കണം.കുട്ടികളെ പോക്കിനായി മക്കളുടെ ഉമ്മമാർ താലോലിക്കുന്നതിലൂടെയും കൈകളിലേക്ക് ഫോണും മറ്റ് അവരെ ചുംബിക്കുന്നതിലൂടെയും ഇലക്ട്രോണിക്ക് ഉപകരണങ്ങളും അവർക്ക് മാതാവ് നൽകുന്ന നൽകുന്നു. എന്നിട്ട് ചെറുപ്പകാലം സുരക്ഷിതത്വം അവർ മനസ്സിലാക്കുന്നു മുതൽ തന്നെ അവർ അവർക്ക് .ഇത് ഇസ്ലാമിൽ വളരെ പുണ്യമുള്ളതും ഇഷ്ടമുള്ളത് കണ്ട് വളരുന്നു. പല നബി(സ)യുടെ സ്വഭാവത്തിൽ മാതാപിതാക്കൾക്കും അറിയുന്നതും പെട്ടതുമാണ്.ഒരിക്കൽ ഹസ്സൻ(റ)നെ ബോധമുള്ളതുമായ കാര്യമാണ്.പക്ഷേ നബി(സ )ചുംബിച്ചു. അതുകണ്ട് പലരും അറിഞ്ഞിട്ടും അതിനെ അഖ്റഅ് ബ്നു ഹാബിസ് എന്ന ഗൗനിക്കാതെ വിടുന്നു. ഗ്രാമീണൻ പറഞ്ഞു. എനിക്ക് പത്ത് ചെറുപ്രായത്തിൽ തന്നെ കുട്ടിക്ക് മക്കളുണ്ട് ,ഇതുവരെയും അതിൽ ഞാൻ ലഭിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരാളെയും ചുംബിച്ചിട്ടില്ല. അന്നേരം നബി ആധുനിക മനശാസ്ത്രജ്ഞനായ (സ) പറഞ്ഞു :കരുണ ചെയ്യാത്തവന്ന് ഡോ. മാസ്സി പറയുന്നു; ഒന്നാമതായി കരുണ ചെയ്യപ്പെടുകയില്ല.മൂന്നാമതായി; സ്നേഹവും അംഗീകാരവും ഒരു നൈപുണികളുടെ വളർച്ച .തലച്ചോറിൻ്റെ മാതാപിതാക്കളിൽ നിന്ന് കുട്ടി വികാസവും ബുദ്ധികൂർമതയും ഈ പ്രതീക്ഷിക്കുന്നു. ഏറ്റവും വലിയ ഘട്ടത്തിൽ വളരെ വേഗം നടക്കേണ്ടതുണ്ട് 30 . ദ്വൈ മാസിക

അതിനാവശ്യമായ അവസരങ്ങൾ മാതാവ് ഒരുക്കിക്കൊടുക്കണം. ഈ പ്രായത്തിൽ കുട്ടി നിറങ്ങളെ തിരിച്ചറി യുന്നു. പേരുകൾ മനപ്പാഠമാക്കുന്നു. നാലാമതായി ആത്മവിശ്വാസവും ഇന്നത്തെ കാലത്ത് നമുക്ക് വ്യക്തിത്വവും; ഓരോ കുട്ടികളുടെയും ആശ്വാസമായിട്ടുള്ള ഒരു കേന്ദ്രമാണ് മദ്രസ. മദ്രറസാ ആത്മവിശ്വാസം വളരേണ്ടതും പഠനം കേവലം ഇന്ന് ഒരു ചടങ്ങായിമാറിയിരിക്കുന്നു. വ്യക്തിത്വം വികസിക്കേണ്ടതും ചെറു ഇന്ന് എത്ര ഉമ്മമാർ മക്കളുടെ മദ്രസാ പഠനത്തിൽ ശ്രദ്ധ പ്രായത്തിൽ തന്നെ ആവശ്യമാണ്. പുലർത്തുന്നുണ്ട് ? എന്നെക്കൊണ്ട് എന്തും സാധിക്കും, എനിക്ക് എന്തും കഴിയും എന്ന ചിന്താ ഗതി കുട്ടിയുടെ ഉള്ളിൽ ചെറുപ്പത്തിൽ തന്നെ വളർന്നു വരണം. എന്നാൽ പലപ്പോഴും അത് ചെയ്യരുത്, നിനക്ക് അതിന് കഴിയില്ല എന്ന വാക്ക് കേട്ട് വളരാനാകും കുട്ടിയുടെ വിധി.ഇത് കുട്ടിയുടെ ആത്മവിശ്വാസം ചെറുതിൽ തെളിവുകൾ നമുക്ക് കാണാൻ തന്നെ ഊതിക്കെടുത്തുന്നു. കഴിയും. നബി(സ) കുട്ടികൾക്ക് ഇന്നത്തെ കാലത്ത് നമുക്ക് പോസിറ്റീവ് സ്ട്രോക്കുകൾ മാത്രമാണ് ആശ്വാസമായിട്ടുള്ള ഒരു കേന്ദ്രമാണ് നൽകിയത്. നെഗറ്റീവ് സ്ട്രോക്കുകൾ മദ്രസ. മദ്രറസാ പഠനം കേവലം ഇന്ന് നൽകിയിരുന്നില്ല. ഒരു ചടങ്ങായിമാറിയിരിക്കുന്നു. ഇന്ന് നസാഈ (റ) ശദ്ദാദിൽ നിന്നും എത്ര ഉമ്മമാർ മക്കളുടെ മദ്രസാ നിവേദനം: ഹസൻ, ഹുസൈൻ (റ) പഠനത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ട് ? എന്നിവരെ എടുത്തുകൊണ്ട് പ്രവാ അഥവാ മദ്രസാ പഠനത്തിൽ ഊന്നൽ ചകൻ പുറപ്പെട്ടു. നിസ്ക്കാര ത്തിന് നൽകിയാൽ പൊതുപരീക്ഷയിൽ ഇമാമത്ത് നിൽക്കാറായപ്പോൾ സർട്ടിഫിക്കറ്റ് വാങ്ങാനും ദുനിയാവിലെ പ്രവാചകൻ രണ്ടുപേരെയും താഴെ മറ്റു പല ഉദ്ദേശങ്ങൾക്കും വേണ്ടി ഇറക്കുകയും നിസ്കാരം ആരംഭിക്കു മാറിയിരിക്കുകയാണ് . ജീവിതത്തിൻ്റെ കയും ചെയ്തു. സുജൂദിലെത്തിയ ശരിയായ മാർഗമാണ് പഠിപ്പിക്കുന്നതെ പ്രവാചകൻ അതിൽ തന്നെ ന്ന് ബോധ്യപ്പെടാൻ കുട്ടിക്കോ, ദീർഘനേരം നിലകൊണ്ടു. ബോധ്യപ്പെടുത്താൻ സ്വന്തം ഉമ്മക്കോ ചുരുക്കത്തിൽ, ഓരോ കുഞ്ഞി അല്ലെങ്കിൽ പിതാവിനോ കഴിയുന്നില്ല. ൻ്റെയും ആദ്യ പഠനശാലയാണ് മാതാപിതാക്കൾ മക്കളോട് സ്നേഹം മാതാവിൻ്റെ മടിത്തട്ട്. അതിലെ തുറന്നു പ്രകടിപ്പിക്കണം. അവരിലേക്ക് പ്രധാന അദ്ധ്യാപിക ഉമ്മ ഇറങ്ങിച്ചെന്ന് ധാരാളമായി പോസിറ്റീവ് തന്നെയാണ്. . സ്ട്രോക്കുകൾ നൽകുക. പ്രവാചകൻ്റെ ജീവിതം പരിശോധിച്ചാൽ നിരവധി 31 ദ്വൈ മാസിക

കുടുംബകം സ്വാലിഹ സമകാലിക ലോകത്തെ ഇസ്ലാമിക കുടുംബ സങ്കൽപ്പം കുടുംബത്തിന്റെ ഉത്ഭവം, ധർമം, “ഒക്കെയും കണ്ടുമടങ്ങുമ്പോഴല്ലോ സ്വഭാവം, ഘടന എന്നിവയെക്കുറിച്ച് മക്കളെ നിങ്ങൾ അറിഞ്ഞിടുന്നു ഇസ്ലാമിന് വ്യക്തവും കൃത്യവുമായ നാടായ നാടൊക്കെ കണ്ടുവെന്നാകിലും കാഴ്ച്ചപ്പാടുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന വീടാണ് ലോകം വലിയ ലോകം”. പ്രമാണമായ ഖുർആനിന്റെ വിധികളിൽ ‘മസ്കൻ’ എന്ന പദമാണ് വീടിന് മൂന്നിലൊന്നോ ളം കുടുംബത്തെയും ഖുർആനിൽ പ്രയോഗിച്ചിട്ടുള്ളത്. അതിന്റെ ക്രമീകരണത്തെയും മനസ്സിന് സ്വസ്ഥതയും സമാധാനവും സംബന്ധിച്ചാണ്. വിവാഹം, സന്തോഷവും പകർന്നുകൊടുക്കുന്ന വിവാഹമോചനം, അനന്തരാവകാശം ഇടം എന്ന് സാരം. സമാധാനം,ശാന്തി ഇവയെക്കുറിച്ചൊക്കെ നീണ്ട എന്നൊക്കെ അഭിധാനമുള്ള വിവരണങ്ങൾ തന്നെ ഖുർആനിൽ മതത്തിന്റെ അനുയായികൾ ആ കാണാം.അതിന്റെ വിശദീകരണമെന്ന മതനിർദ്ദേശങ്ങൾ മാർഗദർശനമാക്കിയ നിലക്കുള്ള പ്രവാചക വചനങ്ങൾ കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുത്താൽ മറ്റൊരു രീതിയിലും രൂപത്തിലും ആ വീട് ഈ ഭൂമിയിലെ സ്വർഗമായി അവതരിപ്പിക്കുക യാണ് ആധുനിക അനുഭവപ്പെടും തീർച്ച.! എന്നാല്‍ ലോകത്തെ ഫാമിലി കൗൺസിലർമാർ ഇന്നോ? എന്താണ്‌ ഇന്നത്തെ കുടുംബ ചെയ്യുന്നത്. വ്യവസ്ഥിതിക്ക് നല്‍കേണ്ട സമവാക്യം? കുടുംബ ബന്ധത്തിൻ്റെ അടിസ്ഥാനം കൂട്ടുകുടുംബത്തില്‍ നിന്നും ദാമ്പത്യജീവിതമാണ്. അതിനെ ഒരു അണുകുടുംബത്തിലേക്ക് നടന്നു ദൈവാനുഗ്രഹമായിട്ടാണ് വിശുദ്ധ കയറിയ മനുഷ്യന്‍. ഖുർആൻ പരിചയപ്പെടുത്തുന്നത്. സ്നേഹബന്ധങ്ങള്‍ക്കും പങ്കു ‘അവൻതന്നെയാണ് വെള്ളത്തിൽ നിന്ന് വയ്ക്കലുകള്‍ക്കും യാതൊരു മനുഷ്യനെ സൃഷ്ടിക്കുകയും അവനെ സ്ഥാനവും ഇല്ലാത്ത, സ്വാര്‍ത്ഥത മാത്രം രക്തബന്ധമുള്ളവനും, കൊണ്ടു നടക്കുന്ന ഒരു ജനത. വിവാഹബന്ധമുള്ളവനും ആക്കുകയും സ്വകാര്യതയ്ക്കായി സ്വന്തം ചെയ്തിരിക്കുന്നത്. നിൻ്റെ രക്ഷിതാവ് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേ കഴിവുള്ളവനാകുന്നു'(ഖുർആൻ) ക്കയക്കുന്ന മക്കളുടെ കാലമാണിത്. മലയാളത്തിന്റെ പ്രശസ്ത ആ മക്കള്‍ ഓര്‍ക്കുന്നുണ്ടാകില്ല നാളെ കവിയായിരുന്ന ഒളപ്പമണ്ണയുടെ വരികൾ: താനും ഒരു വൃദ്ധനോ വൃദ്ധയോ 32 ദ്വൈ മാസിക

ആകുമെന്ന്. ഇന്നത്തെ “കുടുംബം” സ്ത്രീക്ക് കഴിയുന്ന സാഹചര്യത്തില്‍ എന്നതിന്‌ ഒരുപക്ഷേ ഏറ്റവും വിവേചനമാണോ എന്ന അന്വേഷ ണം യോജിക്കുന്ന സമവാക്യം “കുടുംബം പ്രസക്തമാണ്. സമം സ്വാര്‍ത്ഥത” എന്നായി സ്ത്രീയും പുരുഷനും എല്ലാത്തിലും മാറിയോ എന്നൊരു സംശയം തുല്ല്യരാണെന്ന നിലക്കല്ല ഇസ്‌ലാം മാത്രം.! കാര്യങ്ങളെ സമീപിക്കുന്നത്. അവർക്ക് സ്ത്രീ പലതരം അധികാരഘടനകള്‍ പരസ്പരപൂരകങ്ങളായ അവകാശ ക്കകത്ത് അടിച്ചമര്‍ത്തലുകളനുഭവി ബാധ്യതകളാണുള്ളത്. അതില്‍ തന്നെ ക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ സ്ത്രീക്ക് അവളുടെ ശാരീരിക നിന്ന്കൊണ്ട് ഇസ്‌ലാമിക മാനസിക പ്രത്യേകതകളനുസരിച്ച് നിയമങ്ങളെ വായിക്കുമ്പോള്‍ വളരെ കുറഞ്ഞ ബാധ്യതകളേ വിവേചനമുള്ളതായി തോന്നും. നിയമപരമായി കല്‍പ്പിക്കുന്നുള്ളൂ. കാരണം ഇസ്‌ലാമിന്റെ വിഭാവനയ കുടുംബ ജീവിതത്തിലെ ഇസ്‌ലാമി നുസരിച്ച് പ്രാക്ടീസ് ചെയ്യപ്പെടുന്ന കാധ്യാപനങ്ങള്‍ പരിശോധിച്ചാല്‍ സാമൂഹിക അന്തരീക്ഷത്തില്‍ അന്തസ്സും അഭിമാനവും സ്വതന്ത്ര വ്യക്തിത്വവും, സ്വാതന്ത്ര്യവും, വ്യക്തിത്വവും ഉറപ്പ് നൽകുന്നതായ ഒരു അന്തസ്സുള്ളവളുമാണ് സ്ത്രീ. ജീവിതം അവിടെ കാണാനാകും പ്രത്യക്ഷത്തില്‍ വിവേചനമായി തോന്നുന്ന കാര്യങ്ങള്‍ ഇസ്ല‌ ാമിക സംസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ച് മുന്നോട്ട് പോകാന്‍ ഒരു . 33 ദ്വൈ മാസിക

വർത്തമാനം ഷഹാന ഷെറിൻ തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പിന്നിൽ ആര്.. 2014 സെപ്റ്റംബർ 24ന് യുഎൻഒ തിരിച്ചറിയപ്പെടാൻ വേണ്ടിയാണെന്ന് മുൻ ജനറൽ സെക്രട്ടറി ബാൻ കി മൂൺ പ്രസ്താവിച്ചതിങ്ങനെ \" എല്ലാ ഖുർആനിക വചനങ്ങൾ പ്രസ്താവി ഇസ്ലാമിക് രാഷ്ട്രങ്ങളും ഭീകര പ്രസ്ഥാ നങ്ങളുമായി നേരിട്ടോ അല്ലാതെയോ ക്കുന്നു. എന്നിരുന്നാലും ലോകത്തു പൊരുതുന്നവയാണ്. ചിലർ ഇത്തരം ഗ്രൂപ്പുകളെ ഒരു കൾട്ട് ആയിട്ടാണ് ള്ള സകല മനുഷ്യരും ആദം ഹവ്വ വിലയിരു ത്തുന്നത്. ഇതിനാൽ തന്നെ സമൂഹമാധ്യമങ്ങളിലൂടെയും സന്തതികൾ ആണെന്നതിനാൽ അടി മറ്റും ഇവർക്കെതിരെ വലിയ പ്രതി രോധ മുന്നേറ്റങ്ങൾ നടന്നു പോരു സ്ഥാനപരമായി സഹോദരങ്ങളാ ന്നുമുണ്ട്\". ണെന്ന ആദർശമാണ് ഇസ്ലാം മതം ദേശം,ഭാഷ,വർഗ്ഗം തുടങ്ങി മാനവ കുലത്തിൻ്റെ സകല വ്യെതിരക്തത മുന്നോട്ട് വെക്കുന്നത്. കൾക്കെല്ലാം അതീതമായുള്ള മാന വിക സാഹോദര്യമാണ് ഇസ്ല‌ ാമിക ഒരുവൻ്റെ കുലമഹിമയോ, തൊലിയു പ്രമാണങ്ങൾ മുന്നോട്ടുവെക്കുന്നത്. അതിനനുസൃതമായ ജീവിതചര്യയു ടെ നിറമോ മറ്റൊരുത്തനെ മേൽ ആ മാണ് കാലപ്രയാണത്തിൽ ഓരോ പ്രവാചകൻമാരും തങ്ങളുടെ സമുദാ ധിപത്യം സ്ഥാപിക്കാനോ, അവനേ യങ്ങളിൽ നിയുക്തരായതും. മനുഷ്യ രെയെല്ലാം ഒരൊറ്റ ആണിൽ നിന്നും ക്കാൾ മഹത്വവത്കരിക്കപ്പെടാനോ പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു എന്ന ഖുർആനിക സൂക്തത്തിലൂടെ ഉള്ള മാനദണ്ഡങ്ങളല്ല. കാരണം, ഏക മാനവികതയുടെ സന്ദേശമാണ് ഇസ്ല‌ ാം മുന്നോട്ടുവെക്കുന്നത്. അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും ഓരോ മനുഷ്യനും അവൻറെ ആദരണീയൻ ജനങ്ങളിൽ വെച്ച് ഭാഷയിലും ഐഡൻറിറ്റിയിലുമെല്ലാം വ്യത്യസ്തരായത് അവർ അന്യോന്യം ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവ നാണ്.അല്ലാതെ തൻ്റെ സഹോദരൻ്റെ രക്തത്തിന് വേണ്ടി കലഹിക്കുന്നവ നല്ല. അത്തരക്കാർ ഒരു യഥാർത്ഥ വിശ്വാസിയുമല്ല എന്നതാം ഇസ്ലാമിക പാഠം. പോയവർഷം നിഘണ്ടുവിൽ സ്ഥാനംപിടിച്ച പദമോ ഐസിസി ൻ്റെയോ മറ്റു തീവ്രവാദ ഗ്രൂപ്പുകളുടെ കൂടെയോ ഉദയം ചെയ്ത പദമല്ല തീവ്രവാദം എന്നുള്ളത്. ഒരു പ്രത്യേക രാഷ്ട്രീയ ഉന്നം നേടാൻ വേണ്ടി നിരപ രാധികളായ സിവിലിയൻ ജനങ്ങൾ ക്ക് നേരെ മാരകമായ ആക്രമണങ്ങ ൾ നടത്തുകയും, പൊതുവേ ഭീതി 34 ദ്വൈ മാസിക

പരത്തുന്ന അന്തരീക്ഷം സൃഷ്ടിക്കു പോലോത്ത യജ്ഞത്താലാണ്. ഇത്ത കയും, ആ അന്തരീക്ഷത്തെ ഒരു രം ക്രിസ്തീയ പാരമ്പര്യ വേരുകളുള്ള സമ്മർദ തന്ത്രമായി ഭരണകൂടങ്ങൾ തീവ്രവാദ ഗ്രൂപ്പുകളും മയാൻമറിലെ ക്കെതിരെ ഉപയോഗിക്കുവാൻ ശ്രമി ബുദ്ധ തീവ്രവാദികളും,തീവ്ര ഹിന്ദു മത ക്കുകയും ചെയ്യുന്നതാണ് തീവ്രവാ വാദികളും ലോകത്തിനു സമ്മാനിക്കു ദം അഥവാ ടെററിസം എന്ന് പറയു ന്ന തലവേദന ചില്ലറയല്ല. എന്നാൽ ഇവ ന്നത് . എന്നാൽ അത് ഒരു പ്രത്യേക യുടെ പ്രവർത്തന പശ്ചാത്തലങ്ങളൊ മതത്തിൻ്റെയോ മറ്റോ ആദർശങ്ങ ന്നും ബിബിസി, ന്യൂയോർക്ക് ടൈംസ് ളെ തീർത്തും വികൃതമാക്കി ആ പോലോത്ത ലോകോത്തര മാധ്യമങ്ങ മതത്തിൻറെ ലേബലിൽ ഫേക്ക് ൾക്ക് ഒരു വാർത്തയേയല്ല. മുഖംമൂടിയണിഞ്ഞ തീവ്ര ചിന്താ ഇസ്ലാമുമായി യാതൊരു ആദർശ ബ ധാരികളായ ഒരുപറ്റം ആളുകൾ ന്ധവും കാത്തുസൂക്ഷിക്കാത്ത ഇസ്ലാ നടത്തുമ്പോഴാണ് തീവ്ര മതാത്മക മിക് സ്റ്റേറ്റും താലിബാനും പോലോത്ത മാക്കുന്നത്.മതങ്ങളുടെ യഥാർത്ഥ തീവ്രവാദ സങ്കടനകൾ ചെയ്തുകൂട്ടുന്ന ആദർശവുമായി ഒട്ടും യോജിച്ചു ഇസ്ലാമിൻ്റെ കർമശാസ്ത്രത്തന് നിര പോകാത്ത ഇത്തരം തീവ്രവാദ ക്കാത്ത, വംശീയ വെറിയുടെയും നീച ഗ്രൂപ്പുകളും മറ്റും മാനവികതക്കും മായ കൂട്ടക്കൊലകളുടേയും പേരിൽ മതവിശ്വാസികൾക്കും ഉണ്ടാക്കി ലോകജനസംഖ്യയുടെ നാലിലൊന്ന് ത്തീർക്കുന്ന തലവേദന ചില്ലറയല്ല. വരുന്ന മുസ്ലിം ജനങ്ങളുടെ മനസ്സിലെ വികാരത്തെ വ്രണപ്പെടുത്തി മുസ്ലിം ഈയിടെ കൊല്ലപ്പെട്ട പ്രശസ്ത സമുദായത്തിനെ ഒന്നാകെ പ്രതിസ്ഥാ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് നത്തു നിർത്താൻ ഇവർ കാണിക്കുന്ന സിദ്ധിയുടെ വധത്തിന് പിന്നിൽ വെപ്രാളം കാണുമ്പോൾ ഇതിൻ്റെയൊ താലിബാനാണെന്ന വാർത്ത വന്ന ക്കെ പിറകിൽ പിന്നണിയൊരുക്കുന്ന തിനു പിന്നാലെ മതത്തിൻ്റെ പേരിലു വർക്കുള്ള ലക്ഷ്യം ചെറുതല്ലെന്ന് കേവ ള്ള തീവ്രവാദം വീണ്ടും ആഗോളവ ലം ബുദ്ധിയുള്ളവർക്ക് ഊഹിക്കാവുന്ന ൽക്കരണ രാഷ്ട്രീയ കമ്പോളങ്ങളിൽ തേയുള്ളൂ. മുന്തിയ ചരക്കായി മാറിയിരിക്കുകയാണ്. 35 ഫ്രഞ്ച് വിപ്ലവ പശ്ചാ ത്തലത്തിൽ ഉദയം ദ്വൈ മാസിക ചെയ്ത ഭീകര പ്രവർ ത്തനങ്ങളെ ടെററിസം ഏറ്റവും എന്ന് ഓമന പ്പേരിട്ട് വിളിച്ച ലോകം ഇന്ന് ഏറ്റവുമധികം പൊറുതിമുട്ടു ന്നതും ലോകപോലീസ് ചമയുന്ന അ മേരിക്കയുടെ മടിത്തട്ടിൽ തഴച്ച് വള രുന്ന വൈറ്റ് ടെററിസം അമേരിക്ക ൻ ഫെനിയൻ ബ്രദർ ഹുഡ്

ഇവരുടെ ലക്ഷ്യ സാക്ഷാത്കാര ആയുധ വ്യാപാരത്തിനായി ഇത്തരം ത്തിനായി സമാധാനത്തിൻ്റെ മേഖലകളെ കൂടുതൽ സംഘർഷത്തി പ്രതീകമേന്തുന്ന ഇസ്ലാംമതത്തിൻ്റെ ലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനു പതാകയുമായി ഒളിഞ്ഞും തെളി ദാഹരണമാണ് 2003 രണ്ടായിരത്തി ഞ്ഞും യുദ്ധം ചെയ്യുന്ന ഭീകര മൂന്നിൽ അമേരിക്ക നടത്തിയ ഇറാഖ് സംഘടനകൾ തകർക്കാൻ ശ്രമി അധിനിവേശത്തിൻ്റെ ചാരത്തിൽ ക്കുന്നത് ഈ അർത്ഥത്തെ മാത്രമ നിന്നും ഉദയം കൊണ്ട ഐസിസ് ല്ല മറിച്ച് ഒരു ആദർശ പ്രസ്ഥാന ഭീകരം പ്രസ്ഥാനം. ആ രാജ്യത്തെ തിൻെറ മഹിമ കൂടിയാണ്. ഒരു ആഭ്യന്തര കലാപങ്ങളും അരക്ഷിതാവ കാലത്ത് വിജ്ഞാനത്തിൻ്റെയും സ്ഥയും ഒരർത്ഥത്തിൽ ഇത്തരം ശാസ്ത്രത്തിൻ്റെയും അധിപൻ ലോബികളുടെ കുടിലതന്ത്രമായിരുന്നു മാരായി വാണിരുന്ന മുസ്ലിം ഉമ്മത്ത് എന്ന് വേണം കരുതാൻ. കാരണം ഇസ്ലാമിൻറെ പേരിൽ തീവ്ര പിൽക്കാലത്ത് നിലനിൽപ് തന്നെ വാദം നടത്തുന്ന ഇത്തരക്കാരുടെ ചോദ്യംചെയ്യപ്പെടുന്നിടത്ത് എങ്ങ പ്രധാന ലക്ഷ്യവും ഇരകളും സാധാര നെ എത്തി എന്നത് ഏറെ ചിന്തനീ ണ മുസ്ലിം ജനങ്ങൾ തന്നെയായിരുന്നു യം തന്നെ..! ചരിത്രവഴികളിൽ എന്നതാണ് ഏറെ ആഭാസകരം. ഇവ എവിടെയാണ് അവർക്ക് പിഴച്ചത് രുടെ പ്രവർത്തന പശ്ചാത്തലങ്ങൾ എന്ന് പഠനം നടത്തേണ്ട അനിവാ എടുത്തുനോക്കിയാൽ ഇത് വളരെ ര്യതയിലേക്കാണ് ഇത് വിരൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധി ചൂണ്ടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ക്കും. സിറിയയിലും ഇറാഖിലും മറ്റും തുടക്കം മുതലാണ് മുസ്ലിം ലോക തഴച്ചുവളരുന്ന ശരിയത്ത് നിയമത്തിൽ ത്തിൻ്റെ വിഭജന പ്രയാണമാരംഭി അടിസ്ഥാനമായ ഇസ്ലാമിക് രാഷ്ട്ര ക്കുന്നത്. 1914 തുടക്കംകുറിച്ച രൂപീകരണം ആണ് ലക്ഷ്യം എന്ന് വാദി ഒന്നാം ലോക മഹായുദ്ധവും അറ ക്കുന്ന ഐസിസ് പോലോത്ത ബ് വസന്തവുമെല്ലാം ഇതിൻറെ ഒരു ഭീകരസംഘടനകളുടെ ആക്രമണ ട്രെയിലർ മാത്രം. ചുടു രക്തം മണ ഏരിയ ഇസ്ലാമിക് രാജ്യങ്ങളാണ്. ക്കുന്ന ഫലസ്തീൻ തെരുവുകളും സിറിയ ഇറാഖ് പോലുള്ള അറബ് കരിഞ്ഞ പച്ച മാംസത്തിൻ്റെ ഗന്ധ രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മുയരുന്ന മ്യാൻമാർ തായ്‌വരകളും, തന്നെയാണിതിന് തെളിവും. എന്തിന അധിനിവേശവും വംശീയ വെറും തികം പറയണം, ലോക മുസ്ലിങ്ങളുടെ അട്ടിമറികളും നാമാവശേഷമാക്കി പുണ്യഗേഹമായ ഹറമിൽ ആക്രമണം യ ഇറാക്കും സിറിയയും അഫ്ഗാ നടത്തിയ ഏക പ്രസ്ഥാനമാനെന്ന നുമെല്ലാം ഇത്തരം തീവ്രവാദ പ്രവർ കുപ്രസിദ്ധി കൂടി ആയതോടെ ത്തനങ്ങളുടെ പരിണിതഫല ഇവയൊന്നും ഇസ്ലാം മുമ്പോട്ട് വെക്കു ഇരകളുടെ ലിസ്റ്റിലെ ചില പേരുകൾ ന്ന ആദർശത്തിൻ്റെ ഏഴ് അയലത്ത് മാത്രം..! അധിനിവേശ പശ്ചാത്ത പോലും വരുന്നില്ലന്ന് കേവലം ലമുള്ള രാജ്യങ്ങൾ തങ്ങളുടെ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. 36 ദ്വൈ മാസിക

വിശ്വാസികളുടെ വികാരങ്ങളെ ചോദ്യങ്ങൾ ഉയർന്നുവരാം.ഇതിനുള്ള വ്രണപ്പെടുത്തുന്ന ഇത്തരം നീക്ക ഉത്തരം യഥാർത്ഥത്തിൽ പരസ്യമായ ങ്ങൾ എങ്ങനെയാണ് ഒരു യഥാർ ഒരു രഹസ്യമാണ്. കാരണം, ചില വ്യാ ത്ഥ വിശ്വാസിക്ക് ചെയ്യാൻ സാധി പാര കൊതിയന്മാരായ പശ്ചാത്യ രാജ്യ ക്കുക.? ഇനി ഇവർ പാശ്ചാത്യനാടു ങ്ങളുടെയും മറ്റും ഈയിടെ ഉള്ള സമീ കളിലും മറ്റും ആക്രമണം നടത്തു പനങ്ങളും പ്രവർത്തനങ്ങളും ലോകം ന്നില്ലേ എന്നചോദ്യം ഉയർന്നേക്കാം കണ്ടതാണ്. ലോകത്തെ സ്വന്തം ഇംഗി . അവിടെയാണ് ഇവരെ നയിക്കു തത്തിന് അനുസൃതമായി നിർത്താനു ന്നവരുടെ മുഖം മൂടികൾ അഴിഞ്ഞു ള്ള കരുത്തുള്ളതിനാലാവണം ലോക വീഴുന്നത്. ഒരു പ്രത്യേക മതത്തോ സമാധാന പരിപാലന സംഘം എന്ന് ടുള്ള വിദ്വേഷം കാരണം ആ പറഞ്ഞു ന്യൂയോർക്കിലെ ബഹുനില മതത്തിൻറെ ലേ കെട്ടിടത്തിൽ ഇടയ്ക്ക് ബലിൽ തീവ്രവാദം വിളിച്ചുചേർക്കുന്ന സ പ്രചരിപ്പിച്ച് ലോക തീവ്രവിരുദ്ധസേന എന്ന മാധാനം സമ്മേളന ജനങ്ങളുടെ മന പേരിൽ തങ്ങളുടെ ആയുധ ത്തിലേക്ക് ചുരുങ്ങിയ, സ്സിൽ ആ മത പ്രത്യക്ഷത്തിൽ പാ ത്തോടും അനുയാ കച്ചവടം തകൃതി യാക്കാൻ ശ്ചാത്യ ചായ്വ‌ ് കാര യികളോടും ഒരു പിഞ്ചു കുഞ്ഞുങ്ങളെ ണം യു.എസ്.ഓ എന്ന തരം വെറുപ്പും ഭീതി പോലും കൊന്ന് കാല അപരനാമത്തിൽ യും ഉളവാക്കി ആ പുരിക്കയക്കാൻ മടിയി അറിയപ്പെടുന്ന യു. മതത്തിൻ്റെ വളർച്ച ല്ലാത്ത ലോക പോലീസ് എൻ. ഓ പോലുള്ള യെ ബുദ്ധിപൂർവം ചമയുന്ന രാഷ്ട്രങ്ങളും, പോലോത്ത അന്താരാ തടയുക എന്നതാ മതത്തിൻ്റെയും ഷ്ട്ര സംഘടനകൾ ഇ ണ് ഇവരുടെ പ്രഖ്യാ ചെറുത്തുനിൽപ്പിൻ്റെയും ത്തരം വിഷയങ്ങളിൽ പന ലക്ഷ്യം. യഥാർ പേരിൽ അരങ്ങു തങ്ങളുടെ കപട എതി ത്ഥത്തിൽ ഇസ്ലാ തകർക്കുന്ന ലോകത്തിലെ ർപ്പുകൾ ട്വിറ്ററിലെ കേ മോഫോബിയ ഇ കപട മുഖച്ഛായങ്ങളുമാണ്. വലം രണ്ട് വാക്കുകളി ലോ മറ്റോ ഛർദ്ദിച് ത്തരം പ്രവർത്തന ങ്ങളുടെ ഒരു ആകെത്തുകയാണ് തടിയൂരുന്നതും. അതിലേറ്റവും ലജ്ജാ എന്ന് വേണം പറയാൻ. ഇതിന് പി കരം, തീവ്രവിരുദ്ധസേന എന്ന പേരിൽ ന്നിൽ പ്രവർത്തിക്കുന്നവർ ലോകജ തങ്ങളുടെ ആയുധ കച്ചവടം തകൃതി നതയെ കണ്ണടച്ച് ഇരുട്ടാക്കിപ്പിക്കു യാക്കാൻ പിഞ്ചു കുഞ്ഞുങ്ങളെ കയാണ് ചെയ്യുന്നത്. പോലും കൊന്ന് കാല പുരിക്കയക്കാ അതിൽ അവർ നൂറുശതമാനം വിജ ൻ മടിയില്ലാത്ത ലോക പോലീസ് ചമ യിക്കുകയും ചെയ്യുന്നു എന്നതാണ് യുന്ന രാഷ്ട്രങ്ങളും, മതത്തിൻ്റെയും വാസ്തവം. ഇനി ഇവരുടെ പിന്നാ ചെറുത്തുനിൽപ്പിൻ്റെയും പേരിൽ മ്പുറങ്ങളിൽ പ്രവർത്തിക്കുന്നത് അരങ്ങുതകർക്കുന്ന ലോകത്തിലെ ആര്? അവർക്ക് സഹായം ചെയ്തു കപട മുഖച്ഛായങ്ങളുമാണ്. നൽകുന്നത് ആര് ? തുടങ്ങിയ ഇവയെല്ലാം എന്ന് തുടച്ചുനീക്കാൻ 37 ദ്വൈ മാസിക

നമുക്ക് സാധിക്കുന്നുവോ അന്നേ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കാ ഇനിയൊരു പ്രത്യാശയുടെ സൂര്യ ൻ നമുക്കാവണം. മനുഷ്യാ... ഇനിയും കിരണം ഭൂമിയിൽപതിക്കൂ..! വൈകിയിട്ടില്ല... ചരിത്രം നമ്മെ കാതോർ സമാധാനത്തിന് എന്ന പേരിൽ ക്കുകയാണ്... കാത്തിരിക്കുകയാണ്... പ്രവർത്തിക്കുന്ന ലോകസംഘടനക പുതുചരിതം രചിക്കാനായി... നമുക്ക് ൾ ആരെയാണ് കണ്ണടച്ച് ഇരുട്ടാക്കു കൈകോർക്കാം നല്ലൊരു നാളേക്കായി ന്നത്.!? ലോകത്ത് നടക്കുന്നതൊ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു ന്നും കാണാനോ പ്രതികരിക്കാനോ, ജനതക്കായി... തടയാനോ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനൊരു സംഘ കവിത മുർഷിദ ബാനു ടനകൾ..? ഇനി അവർ മനപൂർവ്വം കാത്തിരിപ്പ് കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ..? ആണെങ്കിൽ ആർക്കുവേണ്ടി..? ഇതിന് അവർ ലോക ജനങ്ങളോട് സമാധാനം പറഞ്ഞേ തീരൂ.! കാര ഇന്നും ഒരുങ്ങിനിന്നു.. ജനൽപ്പാടിയിൽ പ്രതീക്ഷയാൽ ണം , ലോകം ഇന്ന് അബലരുടേയും നോക്കി നിന്നു.. എൻ സ്നേഹവും, സാധാരണ ജനങ്ങളുടെയും കുരുതി എൻ തലോടലും, ക്കളമായി മാറിയിരിക്കുകയാണ്. വിസ്മരിക്കാനാവുമോ.. വാതിൽ ചാരി നിന്ന്, ഒത്തിരി ഇനിയെങ്കിലും ലോക സമാധാനത്തി കാത്തിരുന്നു.. പ്രാതൽ കഴിഞ്ഞിട്ടുമെത്തിയില്ല.. നായി കുടില രാഷ്ട്രീയ താൽപര്യങ്ങ ഉച്ചക്കൂണിനും തിരിഞ്ഞു നോക്കി, ഇല്ല എത്തിയില്ല... സന്ധ്യതൻ ളെയും തീവ്രവാദത്തിനെതിരെയും പുഞ്ചിരി വാനം ചുകന്നു... ലോകജനങ്ങൾ ശക്തമായി പ്രതിക കണ്ണുകൾ നിറഞ്ഞുവോ... പതിയേ... രിച്ച മതിയാകൂ.നീതിയുക്തമായി ഇരുട്ടിലായ് ലോകമമർന്നു... നാളെയാകും വരിക.. മനസ്സും പക്ഷപാതിത്വം ഇല്ലാതെ എന്ന് മന്ത്രിച്ചു... അന്നും തളർന്നുറങ്ങി... വൃദ്ധസദനത്തിൻ്റെ ഐക്യരാഷ്ട്ര സംഘടനകൾക്ക് ഇതി ഒരു മൂലയിൽ... നെതിരെ ഒരു തീരുമാനമെടുക്കാൻ കഴിയുന്നോ, ആ തീരുമാനങ്ങളെ അംഗീകരിക്കാൻ എന്ന് ലോകരാജ്യ ങ്ങൾ ഒരു മനസ്സാലെ മുൻകൈ എടു ത്ത് മുമ്പോട്ട് വരുന്നോ അന്നേ ഇവി ടെ സമാധാനം പുലരൂ. ഇല്ലെങ്കിൽ കട്ടായം ഭൂരിപക്ഷം രാജ്യങ്ങളും അഫ്ഗാനിസ്ഥാൻ ആവാനുള്ള സാധ്യത അത്ര വിദൂരമല്ലെന്ന് നാം മനസ്സിലാക്കിയേ തീരൂ..തീവ്രവാദം മതാത്മകമല്ല . അതിനാൽ ഒരു സമൂ ഹത്തെ മാത്രം പയിച്ച് അത്തരക്കാ ർക്ക് വെള്ളവും വളവും ആകാതെ 38 ദ്വൈ മാസിക

മഹിളാരത്നങ്ങൾ നഹ്ല +2 അസ്മാഅ് ബിന്‍ത് യസീദ്(റ) നബി(സ്വ)യും സ്വഹാബിമാരും ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു: ഇരിക്കുന്ന സദസ്സിലേക്ക് ഒരിക്കല്‍ ഒരു ''ഒരു സ്ത്രീ തന്റെ മതകാര്യം ഇത്ര സ്ത്രീ കയറിവരികയുണ്ടായി . അവര്‍ മനോഹരമായി അവതരിപ്പിക്കുന്നത് പറഞ്ഞു: ''നബിയേ,ഞാന്‍ സ്ത്രീകളുടെ ഇതിനുമുമ്പ് നിങ്ങള്‍ കേട്ടിട്ടുണ്ടോ?'' പ്രതിനിധിയാ യി വന്നതാണ്. എനിക്ക് ചില ''ഇല്ല ദൂതരേ,''- അവര്‍ ഏകസ്വര കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ട്''.അപ്പോൾ ത്തില്‍ പറഞ്ഞു. ശേഷം നബി(സ്വ) തിരുനബി (സ്വ)അനുവാദം കൊടുത്തു സ്ത്രീയുടെ നേരെ നോക്കി പറഞ്ഞു: .അവര്‍ പറഞ്ഞു :''താങ്കള്‍ സ്ത്രീകളിലേക്കും ''സഹോദരീ, നിങ്ങള്‍ പുരുഷന്റെ പുരുഷന്മാരിലേ ക്കുമായി ഉത്തമ പങ്കാളിയാവുക, അവന്റെ നിയോഗിക്കപ്പെട്ടതാണല്ലോ. ഞങ്ങള്‍, തൃപ്തിനേടുക, അവനോടൊപ്പം സ്ത്രീസമൂഹം പരിധിയും പരിമിതി പിന്തുടരുക. അത് എല്ലാ യുമുള്ളവരാണ്. നിങ്ങളുടെ (പുരുഷന്മാരുടെ) കാര്യത്തിലും നിങ്ങള്‍ക്ക് തുല്യത വീടിന്റെ സംരക്ഷകരാണ്. വികാരം ശമിപ്പി നല്‍കും.'' തെളിഞ്ഞ മുഖവുമായി ക്കുന്നവരാണ്. മക്കളെ ഗര്‍ഭം ധരിക്കുന്നവരു അവര്‍ അവിടെ നിന്ന് പോയി. മാണ്. എന്നാല്‍, പുരുഷന്മാര്‍ ഞങ്ങളേക്കാള്‍ പ്രഭാഷകയും ഹദീസ് നിവേദകയും പലതിലും ശ്രേഷ്ഠത കൈവരിക്കുന്നു. അവര്‍ സമരപോരാളിയുമായി ഇസ്ല‌ ാമിക ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടു ചരിത്രത്തില്‍ പേരെടുത്ത ക്കുന്നു. രോഗികളെ സന്ദര്‍ശിക്കുകയും അസ്മാഅ് ബിന്‍ത് ജനാസയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. യസീദാ(റ)യിരുന്നു ആ വനിത. കൂടുതല്‍ ഹജ്ജ് നിര്‍വഹിക്കുകയും ദൈവിക അസ്മാഅ്(റ ) ഇസ്ല‌ ാമിലേക്ക് മാര്‍ഗത്തില്‍ ധര്‍മയുദ്ധത്തില്‍ അണിനിര ക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഇത്തരം ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കളായ യസീദുബ്ന‌ ുസക്കനി(റ)ന്റെ നിങ്ങളുടെ സമ്പത്തിന് കാവലായും മക്കളുടെ മകളും ആമിറുബ്ന‌ ു യസീദി(റ)ന്റെ പരിചാരകരായും വസ്ത്രങ്ങള്‍ അലക്കിയും സഹോദരിയുമാണ് ഈ വനിത. ഞങ്ങള്‍ വീട്ടിലിരിക്കുകയുമാണ്. നിങ്ങള്‍ക്ക് മദീനയിലെ ഔസ് ഗോത്രത്തിലാണ് ലഭിക്കുന്ന എണ്ണമറ്റ ഈ പ്രതിഫലത്തില്‍ മഹതിയുടെ ജനനം. പ്രസിദ്ധ ഞങ്ങള്‍ക്കും പങ്ക് ലഭിക്കേണ്ടതല്ലേ?'' സ്വഹാബി മുആദുബ്‌നു ജബലി(റ) അവരുടെ ദീര്‍ഘമായ സംസാരം കേട്ട് ന്റെ പിതൃവ്യപുത്രി കൂടിയാണ് പുഞ്ചിരിയാലെ തിരുനബി(സ്വ) ധീരതയിൽ മാതൃകയായ ഈ 39 ദ്വൈ മാസിക

മഹിളാരത്‌നം. ഉമ്മുസലമ, ഉമ്മു ആമിര്‍ എന്നീ വിളിപ്പേരുകളും ഇവര്‍ക്കുണ്ട്. ഹിജ്‌റക്ക് മണ്ണൊരുക്കാന്‍ നബി(സ്വ) മദീനയിലേക്കയച്ച മിസ്അബ്(റ) ഹിജ്‌റക്ക് മണ്ണൊരുക്കാന്‍ നബി(സ്വ) മദീനയിലേക്കയച്ച വഴിയാണ് ഇവര്‍ ഇസ്‌ലാമിന്റെ മിസ്അബ്(റ) വഴിയാണ് ഇവര്‍ ഇസ്‌ലാമിന്റെ വെളിച്ചം വെളിച്ചം കാണുന്നത്. പ്രവാചക കാണുന്നത്. പ്രവാചകനുമായി ആദ്യം നുമായി ആദ്യം ഉടമ്പടി ചെയ്ത ഉടമ്പടി ചെയ്ത വനിത എന്ന ചരിത്രം കൂടി അസ്മാഅ് വനിത എന്ന ചരിത്രം കൂടി ബീവി (റ)യുടെ പേരിലുണ്ട്. അസ്മാഅ് ബീവി (റ)യുടെ പേരിലുണ്ട്. ധീരതയാണ് അസ്മാഅ്(റ)യുടെ പ്രത്യേകത. ഖൈബര്‍, ഖന്‍ദഖ് യുദ്ധങ്ങളില്‍ മുഴുവൻ സമയവും മഹതി പടച്ചട്ടയണിഞ്ഞു. യര്‍മൂക്കില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാനും ആശ്വസിപ്പി ക്കാനും നേതൃത്വം നല്‍കി. ഈ 81 ഹദീസുകൾ അസ്മാഅ്(റ)യില്‍ യുദ്ധത്തില്‍ ഒന്‍പത് റോമന്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ സൈനികര്‍ അസ്മാഅ്(റ)യുടെ പലതും പ്രസിദ്ധങ്ങളാണ്. ഖഡ്ഗത്തിനിരയായി. ഹുദൈബിയ അബൂദാവൂദ്, തുര്‍മുദി, നസാഈ, സന്ധിവേളയിലും റിദ്‌വാന്‍ ഇബ്‌നുമാജ എന്നിവരാണ് ഇവ പ്രതിജ്ഞയിലും ഇവരുണ്ടായിരുന്നു. ഉദ്ധരിച്ചിട്ടുള്ളത്. ഉഹ്ദില്‍ നിന്ന് മുസ്ല‌ ിം സൈന്യം വിവാഹമോചിതയുടെ ഇദ്ദ മടങ്ങുമ്പോൾ പിതാവ് യസീദി സംബന്ധിച്ച ഖുര്‍ആന്‍ വചനം ന്റെയും സഹോദരന്‍ ആമിറിന്റെയും (അല്‍ബഖറ 228) ഇറങ്ങിയത് മരണ വാര്‍ത്ത അവരറിയുകയു അസ്മാഅ്(റ)യുടെ ണ്ടായി, അവരുടെ പ്രതികരണം വിഷയത്തിലുള്ള വിധിയായാണ്. ഇങ്ങനെയായിരുന്നു. ''തിരുനബിക്ക് ധീരതയുടെ പ്രതീകമായി ജീവിച്ച എന്തെങ്കിലും സംഭവിച്ചുവോ?'' മഹതി ഹിജ്റ‌ 70ല്‍ ദമസ്‌ക്കസില്‍ പിന്നീട് നബി(സ്വ)യെ കണ്ട അവര്‍ വെച്ചാണ് വഫാത്തായത്. ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മറ്റു ദുരന്തങ്ങ ളെല്ലാം എനിക്ക് നിസ്സാരമാണ്!'' 40 ദ്വൈ മാസിക

മഹിളാരത്നങ്ങൾ അർഷാന ഉമ്മു അമ്മാറ(റ): പോർകളത്തിലെ സ്ഥൈര്യം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത ഉഹ്ദ് രണാങ്കണത്തിലെ മഹ ആദ്യ വനിതകളിലൊരാളായിരുന്നു നുസൈബ തിയുടെ അസാമാന്യ സ്ഥൈ ബിൻത് കഅബ്(റ) എന്ന ഉമ്മു അമ്മാറ(റ). ര്യത്തെ യുദ്ധ ചരിത്രങ്ങളിൽ ഖസ്റജ് ഗോത്രത്തിന്റെ ഉപവിഭാഗമായ ബനൂ സ്വർണ്ണലിപികളാൽ എഴുത നജ്ജാറിലായിരുന്നു മഹതിയുടെ ജനനവും പ്പെട്ടു. മഹതിയുടെ ധീരതയ്ക്ക് വളർച്ചയും. യുദ്ധങ്ങളിൽ പ്രകടിപ്പിച്ച മുന്നിൽ ശത്രുസൈന്യം മുട്ടു അസാമാന്യ വൈഭവം മഹതിക്ക് ചരിത്രത്തിൽ കുത്തി. അധഃപതനത്തിൻ്റെ ധീരപരിവേഷം നൽകി. അചഞ്ചലമായ ആഴങ്ങളിലേക്കിറങ്ങി മുസ്‌ലിം വിശ്വാസം,സ്നേഹം,ധീരത, ക്ഷമ, സൈന്യത്തെ സധൈര്യം പിടി സഹിഷ്ണുത,ജ്ഞാനം,എന്നീ മൂല്യങ്ങളുടെ ച്ചുയർത്താൻ മഹതിക്ക് കഴി സമാഹാരമായിരുന്നു അവർ.നബി(സ്വ)യുടെ ഞ്ഞു.പരാജയഭീതി മുഖാമുഖം അനുമതിയോടുകൂടെ മിസ്അബ് ഇബ്നു കണ്ടപ്പോൾ, ചങ്കുറപ്പോടെ ഉമൈർ(റ) മദീനയിൽ ഇസ്‌ലാമിക പ്രചാരണം എതിർത്തവരൊഴികെ പലരും ആരംഭിച്ചപ്പോൾ, നിരവധിപേർ ഇസ്ലാമിലേക്ക് പിന്തിരിഞ്ഞോടിയ അവസര കടന്നുവന്നു.റസൂലിനെ കാണാനും ത്തിൽ മുറിവേറ്റവരെ പരിചരി ബൈഅത്ത് ചെയ്യാനും 73 പുരുഷന്മാരും 2 ക്കാനും ദാഹിക്കുന്നവരെ സ്ത്രീകളും അടങ്ങുന്ന സൈന്യം മക്കയിലേക്ക് കുടിപ്പിക്കാനും യുദ്ധഭൂമിയിൽ പുറപ്പെട്ടു.അവരിൽപ്പെട്ട ഒരാളായിരുന്നു ഉമ്മു പ്രവേശിച്ച മഹതി, ഒരു കയ്യിൽ അമ്മാറ(റ). രണ്ടാം അഖബ ഉടമ്പടി വാളും മാറുകയ്യിൽ പരിചയു നിർവഹിച്ചതിനു ശേഷം മദീനയിലേക്ക് തിരിച്ചു മായി അടർക്കളത്തിൽ കാലു വന്ന മഹതി, മദീനാസ്ത്രീകൾക് വിജ്ഞാനം കളുറപ്പിച്ചു. ഭർത്താവും രണ്ട് പകർന്നു നൽകാനും ശരീഅത്തിൽ അവരെ മക്കളും കൂടെ റസൂലിനു കവ പ്രബുദ്ധരാക്കാനും സമയം ചിലവഴിച്ചു. ചം തീർത്ത് ശത്രുക്കളെ അരി . 41 ദ്വൈ മാസിക

ഞ്ഞു വീഴ്ത്തിക്കൊണ്ടിരുന്നു. ചീറ്റപ്പുലിയെ പ്പോലെ ചാടി തിരമാലപോലെ മഹതിയെ വാളിനിരയാ അയാളുടെ കാൽ വെട്ടിയരി ക്കാൻ ശത്രുക്കൾ അലയടിച്ചപ്പോഴും യുദ്ധ ഞ്ഞു. അയാൾ മുഖം പതിച്ച് തന്ത്രങ്ങളാൽ അവരെ തടഞ്ഞു. നിലത്തേക്ക് വീണു. ഈ പിറകോട്ട് തിരിഞ്ഞ് ശത്രുവിന്റെ ധീരതയ്ക്ക് മുന്നിൽ റസൂൽ(സ്വ) കുതിരയുടെ വാൽ പിടിച്ചു ചുഴറ്റി, കൂടുതൽ സന്തുഷ്ടനാവുകയും വാൾകൊണ്ട് കുതിരയുടെ പുറകുവശത്ത് അല്ലാഹുവിൽ സ്തുതികളർപ്പി മുറിവേൽപ്പിച്ചു അങ്ങനെ കുതിര നിലം ക്കുകയും ചെയ്തു. ഉഹ്ദ് രണാങ്കണത്തിൽ പതിച്ചപ്പോൾ കടിഞ്ഞാണോടുകൂടെ മഹതിക്ക് പന്ത്രണ്ടോളം ശത്രുവിനെ കൂട്ടിപ്പിടിച്ചു.ഈ രംഗം കണ്ട മുറിവുകളുണ്ടായിരുന്നു. പ്രവാചകൻ ഉമ്മയെ സഹായിക്കാൻ മകൻ അതിൽ തോളിലേറ്റ അബ്ദുള്ളയോട് കൽപിച്ചു. റസൂലി നെ മുറിവായിരുന്നു. കൂടുതൽ സന്തുഷ്ടനാക്കും വിധം ഉമ്മയും മകനും ഗുരുതരമായത്. അലറിവിളിച്ച് മിന്നൽ പോരാട്ടം തന്നെ നടത്തി. റസൂലിനെ വധിക്കാൻ വന്ന അങ്ങനെയിരിക്കുമ്പോൾ മഹതിയുടെ ഇബ്നു ഖുമയ്യയെ ചുമലിൽ നിന്ന് രക്തം വാർന്നൊലിക്കുന്നത് തടഞ്ഞപ്പോൾ കണ്ട റസൂൽ അബ്ദുള്ളയോട് ഉമ്മയെ പറ്റിയതാണെന്ന് പിന്നീട് ശുശ്രൂഷിക്കാൻ ആവശ്യപ്പെടുകയും, ഒരിക്കൽ ഉമ്മു സഈദ്(റ) അവരുടെ ധീരതയ്ക്കും ത്യാഗത്തിനും എന്നവരോട് പറയുന്നതായി ക്ഷേമവും ഉയർച്ചയുമുണ്ടാ വാൻ ദുആ കാണാം .ഏകദേശം ഒരു ചെയ്യുകയും ചെയ്തു. ആ കുടുംബം വർഷത്തോളമെടുത്തു ആ സ്വർഗ്ഗത്തിൽ എന്റെ സുഹൃത്തു മുറിവ് ഭേദമാകാൻ. തുടർന്ന് ക്കളായിരിക്കുമെന്ന് ഹബീബ്(സ്വ) പിന്നീട് ഹുനൈൻ, മക്കാ വിജയം, ഒരിക്കൽ പറയുകയുണ്ടായി. റസൂലിന്റെ ഹുദൈബിയ, ഖൈബർ, ദുആയിൽ മാനസിക സംതൃപ്തിയോടെ ഉംറത്തുൽ ഖാദ, യമാമ വീണ്ടും പോർക്കളത്തിലേക്ക് കുതിച്ച പോർകളങ്ങളിലും മഹതിയുടെ അബ്ദു ള്ളയെ ചിതറി വന്ന ശത്രു വെട്ടി നിറസാന്നിധ്യമുണ്ടായിരിന്നു.ഹി മുറിവേൽ പ്പിച്ചു. ചോരയാൽ വാർന്നു ജ്റ‌ പതിമൂന്നാം വർഷത്തിൽ കിടക്കുന്ന മക നോട് ഉമ്മക്ക് പറയാനുണ്ടാ നുസൈബ ബിൻത് കഅബ്(റ) യിരുന്നത് അക്രമിയുടെ മർദ്ദനത്തിൽ വീര്യം പരലോകജീവിതം ആരംഭിച്ചു. ചോർന്നു പോക രുതെന്നായിരുന്നു. ജന്നത്തുൽ ബഖീഇലാണ് പൂർവ്വാ ധികം ഊർജ്ജം പകർന്നുകൊണ്ട് മഹതിയെ മറവ് ചെയ്തത്. മകന്റെ മുറിവുകളെ തുണി കൊണ്ടു പൊതിഞ്ഞു. അബ്ദുല്ലയെ മുറിവേല്പിച്ച വനെ കാണാനിടയായ റസൂൽ, അവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് അത് നിന്റെ മകനെ മുറിവേൽപ്പിച്ചവനാണെന്ന് പറഞ്ഞപ്പോൾ അവന്റെ മുന്നിലേക്ക് 42 ദ്വൈ മാസിക

പച്ചിലകൾ കഥ പറയുന്നു കവിത തസ്ന‌ ി പുത്തൂർ തളിരിലയായ് പിറന്ന നാൾ നമ്മളും തളരില്ലൊരിക്കലും എന്നോർത്ത് കാണും കുളിർ കാറ്റിനൊപ്പം ഇളകിക്കളിച്ച്.. ഇറുകെ പുണർന്നു നാം ഇണകളെ പോലെ... മഴയിലും വെയിലിലും മരണത്തെയോർക്കാതെ മതിമറന്നാടിയ ബാല്യ കാലം.. പതിയെ പതിയെ കൗമാരവും വിട്ട് നാം യൗവ്വനത്തിൻ പടിവാതിലെത്തി.. ഇനി തഴുകും കാറ്റിനെ ഭയന്നിടേണം.. ഇനിയുള്ള മഴകളാൽ നനയാതിരിക്കണം.. ഇനിയുള്ള വെയിലിൽ വാടാതിരിക്കണം.. ഇനിയുള്ള കാലത്തെ ഭീതിയോടോർക്കണം.. തൊലിനിറം മാറി പഴകിത്തുടങ്ങി നാം പതിയെ പതിയെ അടർന്ന് വീഴും... ശിഖരവും നമ്മെ മറന്ന് പോകും.. ഒരു നാൾ നമ്മളും കൊഴിഞ്ഞു വീഴും ഒരു നാൾ മണ്ണിലലിഞ്ഞു ചേരും ഒരു നാൾ നമ്മളും കൊഴിഞ്ഞു വീഴും ഒരു നാൾ മണ്ണിലലിഞ്ഞു ചേരും 43 ദ്വൈ മാസിക

അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനവും നഗര സൈറ്റും ലേ ഔട്ടും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് രാജ്യത്തിന്റെ കിഴക്ക്-മധ്യ കാബൂൾ. ഹിന്ദുക്കുഷ് മലനിരകളുടേയും ഭാഗത്ത് ഏകദേശം 5,900 അടി കാബൂൾ നദിയുടേയും ഇടയിൽ സ്ഥിതി ഉയരത്തിലാണ് കാബൂൾ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഏകദേശം ചെയ്യുന്നത്. ആസാമയ്ക്കും മുപ്പത് ലക്ഷത്തോളം ആളുകൾ അധിവ ഷെർഡാവാസ പർവ്വതനിരകൾ സിക്കുന്നു . ഹിന്ദുകുഷിന് കുറുകെയുള്ള ക്കുമിടയിലുള്ള ഒരു ത്രികോണ എല്ലാ ചുരങ്ങളിൽ നിന്നും തെക്കോട്ടുള്ള താഴ്വ‌ രയാണിത് . കാബൂൾനദി പാതകൾ കാബൂൾ താഴ്വ‌ രയിൽ യോജി വടക്കൻ പാകിസ്ഥാനിലെ സിന്ധു ക്കുന്നു എന്നതാണ് കാബൂളിന് ഇത്രയേ നദിയുമായി ചേരുന്നതു വഴി റെ പ്രാധാന്യം കൈവരാനുള്ള കാരണം. നഗരത്തിലൂടെ ഒഴുകുന്നു, ലോകത്തിലേറ്റവും തീവ്രവാദം ബാധിച്ച പടിഞ്ഞാറും തെക്കുപടിഞ്ഞാറു നഗരമാണിതെന്നും പറയപ്പെടുന്നു. മായി പഗ്മാൻ, ദമനേ-യേ പർവത നഗരത്തിന്റെ പ്രധാന പ്രദേശം ഒരു നിരകളുടെ പശ്ചാത്തലവും സൈനിക കന്റോൺമെന്റ് പോലെയാണ്. കിഴക്ക് ആഫെ ശ്രേണിയും ചെറിയ അകലത്തിൽ ചെക്ക്പ‌ ോസ്റ്റുകളു കാബൂളിന് ശ്രദ്ധേയമായ ഒരു ണ്ട്. ഇവിടെ ബോംബ് നിർമാർജന ക്രമീകരണം നൽകുന്നു. സ്ക്വാഡുകൾ നിലയുറപ്പിച്ചിട്ടുണ്ട്. വലിയ കാബൂൾ ഒരു അർദ്ധ വരണ്ട സ്ഫ‌ ോടനങ്ങളെ നേരിടാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര കാലാവസ്ഥ ആസ്വ മതിലുകൾ റോഡിന്റെ ഇരുവശത്തും ദിക്കുന്നു. വസന്തകാലത്ത് മഴയും നിർമ്മിച്ചിരിക്കുന്നു. തീവ്രവാദ സംഘടന വേനൽക്കാലത്ത് മൺസൂണുമാ യായ ഇസ്ലാമിക് സ്റ്റേറ്റ്, താലിബാൻ ണിവിടെ . വേനൽക്കാല താപനില എന്നിവയുടെ ആക്രമണം പ്രതീക്ഷിച്ചിരി ശരാശരി 90 ° F (32 ° C) ആണ്, ക്കുന്ന പ്രദേശം കൂടിയാണ് കാബൂൾ . എന്നിരുന്നാലും 20 ° C ദൈനംദിന ചരിത്രഭൂമി ഷംഹില കാബൂൾ : ചരിത്രഭൂമിയിലൂടെ

വ്യത്യാസം അസാധാരണമല്ല. ശൈത്യ പുനഃസ്ഥാപിക്കപ്പെട്ട ഒരു ശവകുടീര കാല താപനില ശരാശരി 20°F(-5° C) ത്തിൽ അദ്ദേഹത്തെ സംസ്കരിക്ക ആണ്, ഒപ്പം കനത്ത മഞ്ഞുവീഴ്ചയും പ്പെട്ടു. മുഗൾ കാലഘട്ടത്തിലെ ഒരു ഉണ്ടാകുന്നു . പൂന്തോട്ടമായിരുന്നു ഈ ശവകുടീരം . ചരിത്രപരമായി അഫ്ഗാനിസ്ഥാനിൽ പിന്നീട് തിമൂർ ഷായുടെ പുത്രന്മാരിൽ വസിക്കുന്ന വൈവിധ്യമാർന്ന വംശീയ ഒരാളായ കുപ്രസിദ്ധമായ ഷാ ഷുജയു വിഭാഗങ്ങളുടെ ലയന കേന്ദ്രമാണ് ടെ നിന്ദ്യമായ ശ്മശാന സ്ഥലമായി കാബൂൾ . കാബൂൾ മുനിസിപ്പാലിറ്റിയെ ഇത് മാറി.1839 -ൽ ബ്രിട്ടീഷുകാർ നയിക്കുന്നത് പ്രസിഡന്റിന്റെ ആധിപത്യം സ്ഥാപിച്ചെങ്കിലും 1842 നിയുക്തനായ മേയറാണ് , കൂടാതെ ജനുവരിയിൽ സംഭവിച്ച വിനാശകര നിർമ്മാണത്തിന്റെ മേൽനോട്ടവും മായ സംഭവത്തിൽ അദ്ദേഹം താമസി അടിസ്ഥാന സേവനങ്ങളും നഗര യാതെ കൊല്ലപ്പെട്ടു. അഹ്മദ് ഷാ ദുറാ മാനേജ്മെന്റ് നൽകാനുള്ള ഉത്തര നിയുടെയും മകൻ തിമൂർ ഷായുടെയും വാദിത്തവും അദ്ദേഹത്തിനുണ്ട്. സദോസായ് രാജവംശത്തിൽ പെട്ടയാ നഗരാസൂത്രണം നഗരവികസന മന്ത്രാ ളായിരുന്നു ഷാഷുജ. കാബൂൾ സിംഹാ ലയത്തിന്റെ ഉത്തരവാദിത്തമാണ്. 2002 സനത്തിൽ അദ്ദേഹത്തെ നട്ടുപിടിപ്പി മുതൽ നഗരസേവനങ്ങളിൽ നിക്ഷേപ ച്ചു. മറ്റൊരു പഷ്തൂൺ വംശത്തിന്റെ ങ്ങൾ നടന്നിട്ടുണ്ടെങ്കിലും നഗരത്തിലെ ഭരണാധികാ രികൾക്ക് പകരം, അടിസ്ഥാന സൗകര്യങ്ങളുടെ മോശം അതായത് സദോ സെയ്ക്ക് പകരം, അവസ്ഥയും അതിവേഗം വളരുന്ന 1820 കളിൽ കാബൂ ളിൽ ആധിപത്യം ജനസംഖ്യയുടെയും പശ്ചാത്തലത്തിൽ, നേടിയ മുഹമ്മദ്സായ് 1839-1842-ലെ നിരവധി കാബൂൾ നിവാസികൾക്ക് ചെറിയ ഇടവേളയും 1929-ൽ മതിയായ അടിസ്ഥാന സേവനങ്ങൾ കാബൂളിന്റെ വടക്കുനിന്നുള്ള ഒരു ലഭിക്കാതിരിക്കാനും കാരണമായി. താജിക് സാഹസികൻ കാബൂൾ 1772 ൽ തിമൂർ ഷാ അഫ്ഗാൻ പിടിച്ചടക്കിയ ഏതാനും മാസങ്ങളു സിംഹാസനം ഏറ്റെടുത്തതിന് തൊട്ടു മൊഴികെ, 1970 കളുടെ അവസാനം പിന്നാലെ കാബൂൾ നഗരം അഫ്ഗാനി വരെ അവർ അധികാരത്തിൽ സ്ഥാൻ രാജ്യത്തിന്റെ തലസ്ഥാനമായി തുടർന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കാബൂൾ മാറി. രാജ്യത്തിന്റെ സ്ഥാപകനായ അല്പം മാറി; ഒന്നാമത്തെയും അഹ്മദ് ഷാ ദുറാനിയുടെ മകനാണ് രണ്ടാമത്തെയും അഫ്ഗാൻ തിമൂർ ഷാ, രാജ്യത്തിന്റെ തെക്ക് യുദ്ധത്തിൽ ബ്രിട്ടീഷുകാർ അവരുടെ ഭാഗത്തുള്ള കാണ്ഡഹാറിൽ അദ്ദേഹം കന്റോൺമെന്റു കൾ നിർമ്മിച്ച തലസ്ഥാനം സ്ഥാപിച്ചു. അദ്ദേഹത്തി സ്ഥലമായിരുന്നു അത്. ബ്രിട്ടീഷ് ന്റെ ശവകുടീരം ഇപ്പോഴും നഗരത്തി അധിനിവേശകാലത്ത്, കാബൂളിലെ ന്റെ പുരാതന കേന്ദ്രത്തിൽ ആധിപത്യം പല സ്മാരകങ്ങളും പുലർത്തുന്ന ഒരു സ്മാരകമാണ്. നശിപ്പിക്കപ്പെടുകയോ അല്ലെങ്കിൽ തിമൂർ ഷാ തന്റെ കോടതി കാബൂളിലേ ഗുരുതരമായി കേടുപാടുകൾ ക്ക് മാറ്റി. അദ്ദേഹത്തിന്റെ മരണശേഷം സംഭവിക്കുകയോ ചെയ്തു, 1793 -ൽ, അവിടെത്തന്നെ അടുത്തിടെ 45 ദ്വൈ മാസിക

ചട്ട ബസാർ എന്നറിയപ്പെടുന്നത് ഒരു വിവരിക്കുന്നു. സവിശേഷതയാണ്, ഇന്ത്യയിലെ അമീർ ഹബീബുള്ള , അമീർ/ മുഗൾ ഭരണാധികാരികൾക്ക് വേണ്ടി രാജാവ് അമാനുല്ല , നാദിർ ഷാ , പട്ടണത്തിലെ ഒരു കുർദിഷ് ഗവർണർ സാഹിർ ഷാ എന്നിവരുടെ കീഴിൽ, അലി മർദാൻ ഖാന്റെ ഉത്തരവിലാണ് കാബൂൾ നാടകീയമായ മാറ്റങ്ങൾ ഇത് നിർമ്മിക്കപ്പെട്ടത്. പതിനേഴാം ക്കും വിപുലീകരണങ്ങൾക്കും നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, ലാഹോറിലെ സാക്ഷ്യം വഹിച്ചു. ഹബീബുള്ള തന്റെ ഷാലിമാർ ഉദ്യാനങ്ങൾ ഉൾപ്പെടെ, പിതാവിനെപ്പോലെ, പ്രശസ്തമായ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും കൊട്ടാരങ്ങൾ പണിയുന്നതിൽ ഇപ്പോൾ നിരവധി കൃതികൾ സ്ഥാപി ശ്രദ്ധാലുവായിരുന്നു. അതേസമയം ക്കാൻ അദ്ദേഹം ഉത്തരവിട്ടു. കാബൂൾ അദ്ദേഹത്തിന്റെ മകൻ പല കൊട്ടാര നദിയുടെ ഇടതുവശത്തോ വടക്കൻ ങ്ങളും വിവിധ മന്ത്രാലയങ്ങൾക്കായി തീരത്തോടുകൂടി ഒരു പുതിയ കോട്ട/ ഉപയോഗിച്ചു. കേന്ദ്രത്തിൽ നിന്ന് കൊട്ടാരം നിർമ്മിച്ച് വികസനം ആരംഭി ഏകദേശം അഞ്ച് കിലോമീറ്റർ ച്ചു . 19 -ആം നൂറ്റാണ്ടിന്റെ അവസാന അകലെയുള്ള ദാർ ഉൾ-അമൻ എന്ന ത്തിൽ കാബൂളിന്റെ വികസനത്തെ പട്ടണത്തിന്റെ ഒരു പുതിയ ഭാഗത്തി ക്കുറിച്ച് നടത്തിയ ചർച്ച ആകർഷക ന്റെ രൂപകൽപ്പനയും നിർമ്മാണവും മാണ്; ആർഗിന്റെ കെട്ടിടവും ആർഗി അമാനുള്ള ആരംഭിച്ചു. 1929 ന്റെ ന്റെ മൈതാനത്തുള്ള കൊട്ടാരങ്ങളും തുടക്കത്തിൽ അമാനുല്ലയുടെ വീഴ്ച വിവിധ പൊതു കെട്ടിടങ്ങളും ഇതിൽ യും നിർബന്ധിത നാടുകടത്തലും വിവരിക്കുന്നു. കാബൂളിൽ ആർഗിന് കൊണ്ട് ദാറുൽ അമാന്റെ ആസൂത്ര പുറത്ത് നിർമ്മിച്ച നിരവധി ചെറിയ ണവും നിർമ്മാണവും അവസാനിച്ചു. വസതികളെക്കുറിച്ചും വിശദമായി അതിനുശേഷം 1929 അവസാന ത്തോടെ മാറ്റങ്ങളുടെ വേഗത കുറ ഞ്ഞു. 1940 കളിൽ വീണ്ടും ത്വരിതപ്പെടുത്തി. 'ആധുനികവൽക്കരണ' 'ആധുനികവൽക്കരണ' പരിപാടികൾ പരിപാടികൾ പട്ടണത്തിന്റെ ഭാവം മാറ്റി. എന്നാലിന്ന്, പട്ടണത്തിന്റെ ഭാവം മാറ്റി. പുരാതന പ്രതാപങ്ങളെല്ലാം കാറ്റിൽപ്പറത്തി അഫ്ഗാൻ, എന്നാലിന്ന്, പുരാതന താലിബാൻ ഭീകര സങ്കടനയുടെ അധീനതയിൽ വന്നതോടെ പ്രതാപങ്ങളെല്ലാം കാറ്റിൽപ്പറത്തി കാബൂളും അവരുടെ തന്ത്രപ്രാധാന പ്രദേശമായി അഫ്ഗാൻ, താലിബാൻ ഭീകര മാറിയിരിക്കുകയാണ്. സങ്കടനയുടെ അധീനതയിൽ വന്നതോടെ കാബൂളും അവരുടെ തന്ത്രപ്രാധാന പ്രദേശമായി മാറിയിരിക്കുകയാണ്. താലിബാൻ്റെ കീഴിലെ കാബൂളിൻ്റെ ചരിത്രം ഇനി വരും നാളുകളിൽ കണ്ടറിയുക തന്നെ വേണം 46 ദ്വൈ മാസിക

ഹെൽത്ത് ആ പതിനെട്ടു കോടിയുടെ ഭീകരൻ ഇവനാണ് ഈയിടെയായി നാം ഞെട്ടലോടെ കൊണ്ടേയിരിക്കും. ഈ രോഗത്തെ ഇത്ര തീവ്രമാക്കുന്നതും ഇതാണ്. ഉറ്റുനോക്കിയ 18 കോടിയോളം ചികിത്സാച്ചെലവുള്ള രോഗമാണ് രോഗത്തിന്റെ കാഠിന്യമനുസരിച്ച് സ്പൈനൽ മസ്കുലാർ അട്രോഫി ഈ രോഗത്തിന് 5 വകഭേദങ്ങളു (SMA) . പേശികളുടെ ശക്തി തിരിച്ചു ണ്ട്. കിട്ടാത്ത വണ്ണം ക്രമേണ കുറഞ്ഞു അതിൽ ഒന്നാമനാണ് SMA-0: വരുന്ന ഒരു ജനിതക രോഗമാണിത്. ജനിക്കുമ്പോൾ തന്നെ രോഗലക്ഷ പേശികളെ നിയന്ത്രിക്കുന്ന ണങ്ങൾ ഉണ്ടാകും. ഏതാനും നെർവുകൾ ഉത്ഭവിക്കുന്നത് നാളുകൾ കൊണ്ട് മരണപ്പെടും. സുഷുമ്നാ നാഡിയിലെ Anterior രണ്ടാമനാണ് SMA-1: Horn Cell-കളിൽ നിന്നാണ്. ഈ ജനിക്കുമ്പോൾ ലക്ഷണങ്ങൾ കോശങ്ങൾ ക്രമേണ നശിക്കുന്നത് ഉണ്ടാകില്ല. 2-3 മാസം പ്രായമാകു കൊണ്ടാണ് ഈ രോഗം മ്പോൾ മുതൽ കൈകാലുകളുടെ ഉണ്ടാകുന്നത്. തലച്ചോറിലെയും ചലനം കുറയുന്നതായും കരയു സുഷുമ്നയിലെയും കോശങ്ങൾ മ്പോൾ ശബ്ദം നേർത്തതാകുന്ന നശിച്ചാൽ പകരം പുതിയ തായും കഴുത്ത് ഉറയ്ക്കുന്നില്ല കോശങ്ങൾ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടുന്നു. എന്നതിനാൽ പേശികളുടെ ശക്തി ക്രമേണ ശ്വസന പേശികളുടെ പൂർവസ്ഥിതിയിലേക്ക് വരികയില്ല ശക്തി കുറയുന്നു. ന്യൂമോണിയ എന്നു മാത്രമല്ല, Anterior Horn cell കാരണം ഒരു വയസ്സാകുന്നതോടെ നശിക്കുന്നതിനനുസരിച്ച് മരണപ്പെടുകയും ചെയ്യുന്നു. പേശികളുടെ ശക്തി കുറഞ്ഞു 47 ദ്വൈ മാസിക

മൂന്നാമത് SMA-2: സ്നേഹവും പ്രശംസയും പിടിച്ചു പറ്റുക കഴുത്ത് ഉറയ്ക്കുകയും എഴുന്നേ യും ചെയ്യുന്നു. എങ്കിലും പലപ്പോഴും റ്റിരിക്കാൻ കഴിവു നേടുകയും ചെയ്യു വീൽചെയറിന്റെയും, ശ്വാസകോശ മെങ്കിലും ഇവർക്കൊരിക്കലും നട സംബന്ധമായ അണുബാധയും അനു ക്കാൻ സാധിക്കില്ല. കൂടെക്കൂടെ ബന്ധ പ്രശ്നങ്ങളും വരുമ്പോൾ യുള്ള കഫക്കെട്ട് കാരണം മരണം വെന്റിലേറ്ററിന്റെയും സഹായം ആവശ്യ സംഭവിക്കാൻ സാധ്യത ഉണ്ട്. SMA 1 മായിവരുന്നു. ഈ രോഗത്തിന് സാധാരണ ചെയ്തു ലും 2 ലും പലപ്പോഴും ജീവൻ വരാറുള്ള ചികിത്സാരീതിയായിരുന്നു നിലനിർത്താൻ വെന്റിലേറ്ററിന്റെ ഫിസിയോതെറാപ്പി പോലോത്ത സഹായം ആവശ്യമായിവരുന്നു . സപ്പോർട്ടീവ് ചികിത്സകൾ, ജനറ്റിക് നാലാമൻ SMA-3: കൗൺസലിങ് എന്നിവ . രോഗത്തിന്റെ നടക്കാൻ സാധിക്കുമെങ്കിലും സ്വാഭാവികമായ ഗതി എങ്ങനെയായിരി ശക്തി കുറവായിരിക്കും. ഒന്നുരണ്ട് ക്കുമെന്ന് അച്ഛനമ്മമാരെ പറഞ്ഞ് വയസ്സിലാണ് രോഗലക്ഷണങ്ങൾ മനസ്സിലാക്കുക, അത് അംഗീകരിക്കാൻ കണ്ടുതുടങ്ങുന്നത്. ഇരുന്നിടത്തു അവരെ മാനസികമായി സജ്ജരാക്കുക, നിന്ന് എഴുന്നേറ്റ് നിൽക്കാനുള്ള എന്തെങ്കിലും തരത്തിലുള്ള കുറ്റബോധം പ്രയാസമാണ് പ്രധാന ലക്ഷണം. ഉണ്ടെങ്കിൽ അതിന് ശാസ്ത്രീയമായ അഞ്ചാമൻ SMA-4: അടിത്തറയില്ല എന്ന്ബോധ്യപ്പെടുത്തുക, മുതിർന്നവരെ ബാധിക്കുന്ന തരമാണിത്. ഈയടുത്തകാലം വരെ ഈ രോഗത്തിന് ഭേദമാക്കാവുന്ന രീതിയിലുള്ള പ്രത്യേക ചികിത്സയൊ ന്നും തന്നെ ഇല്ലായിരുന്നു. SMA-0 ഗണത്തിൽപ്പെട്ട കുഞ്ഞു ഈ രോഗത്തിന് സാധാരണ ചെയ്തു ങ്ങൾ വളരെ വേഗം മരണപ്പെടുക വരാറുള്ള ചികിത്സാരീതിയായിരുന്നു യും, SMA-1, SMA-2 വകഭേദങ്ങളിലു ഫിസിയോതെറാപ്പി പോലോത്ത സപ്പോർട്ടീവ് ള്ളവർക്ക് ബുദ്ധിമാന്ദ്യം ഒട്ടുംതന്നെ ചികിത്സകൾ, ജനറ്റിക് കൗൺസലിങ് എന്നിവ ഇല്ലാത്തതിനാൽ മാതാപിതാക്കളോ ടും മറ്റും വളരെ വലിയ emotional attachment ഉണ്ടാക്കിയ ശേഷം യഥാക്രമം ഒരു വയസ്സ്, 5 വയസ്സ് തികയുന്നതിനു മുമ്പ് മരണപ്പെടുക യും ചെയ്യുന്നു. എന്നാൽ SMA-3 ഗണത്തിൽപ്പെട്ടവർ, ശാരീരിക പരാധീനതകൾക്കിടയിലും പഠന ത്തിലും മറ്റു കലകളിലും വളരെയേ റെ മികവു പുലർത്തുക യും വീട്ടുകാരുടെയും നാട്ടുകാരുടെയും 48 ദ്വൈ മാസിക

ഒരു ദമ്പതികളുടെ കുഞ്ഞിന് SMA ഉണ്ടെങ്കിൽ തുടർന്നുള്ള ഓരോ ഗർഭധാരണത്തിലും ഇതേ രോഗം ഉണ്ടാകാൻ 25% സാധ്യതയുണ്ടെന്ന കാര്യം മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അവരെ സജ്ജരാക്കുക എന്നിവയാണ് ജനറ്റിക് കൗൺസിലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത് . ഇവയൊന്നും കൂടാതെ ജനിതക രോഗങ്ങളുടെ Spinraza:സിസേറിയൻ ശസ്ത്രക്രിയക്ക് രോഗനിർണയത്തിലും ചികിത്സയി മയക്കം കെടുത്തുന്നത് പോലെ നട്ടെല്ലി ലും അടുത്ത കാലത്തുണ്ടായ ലാണ് ഇത് കുത്തിവയ്ക്കേണ്ടത്. എല്ലാ കുതിപ്പിന്റെ ഭാഗമായി SMA വിഭാഗം SMA രോഗികളിലും ഇത് രോഗത്തിനും രോഗത്തിന്റെ ഉപയോഗിക്കാം. ആദ്യ മൂന്ന് ഡോസ് 2 സ്വാഭാവികഗതിയെ മാറ്റാൻ ആഴ്ച ഇടവേളയിൽ, അടുത്തത് ഒരു സാധിക്കുന്ന തരത്തിൽ Zolgensma, മാസം കഴിഞ്ഞ്, പിന്നീട് നാലുമാസം Spinraza, Resdiplam എന്നിവ കൂടുമ്പോൾ ഒന്ന് എന്ന കണക്കിൽ ഉപയോഗിച്ചുള്ള ചികിത്സകൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കണം നിലവിൽ വന്നിട്ടുണ്ട്. . ചികിത്സ ദീർഘകാലം നീണ്ടു നിൽക്കു Zolgensma: ഒറ്റത്തവണ ഞരമ്പിൽ ന്നതിനാൽ ആകെ ചിലവ് Zolgensma കുത്തിവക്കേണ്ടുന്ന മരുന്നാണിത്. യെക്കാളും കൂടുതൽ വരും. രോഗം നിലവിൽ വന്നിട്ട് രണ്ടു വർഷമായി. പൂർണമായും മാറുകയില്ലെങ്കിലും രണ്ട് വയസ്സിൽ താഴെയുളള ഇതുപയോഗിക്കുന്ന SMA-2 രോഗികൾ കുഞ്ഞുങ്ങൾക്കാണിത് നൽകുന്നത്. പിടിച്ചു നടക്കാൻ തുടങ്ങി, വെൻ്റിലേറ്റർ ഒരു വയസ്സെത്താതെ മരിച്ചു പോയി ആവശ്യം ഉണ്ടാകു ന്നില്ല എന്നൊക്കെ രുന്ന SMA-1 വിഭാഗത്തിലുള്ളവർ യുള്ള റിപ്പോർട്ടുകൾ ഉണ്ട്. 5 വർഷമായി ഈ ചികിത്സയെടുത്ത ശേഷം ഈ മരുന്ന് ഉപയോഗത്തിൽ വന്നിട്ട്. SMA കഴുത്തുറച്ച്, 30 സെക്കന്റ് നേരം -1 ഗണത്തിൽപ്പെടുന്ന രോഗികളിൽ പിടിക്കാതെ ഇരിക്കുന്നു.ഇക്കൂട്ടർ zolgensma യുടെ അത്ര തന്നെ ഫല ചികിത്സയെടുത്ത് രണ്ടു വർഷം പ്രാപ്തി കണ്ടിട്ടില്ല. Resdiplam: ഇത് കഴിഞ്ഞും ജീവിച്ചിരിക്കുന്നു. കഴിക്കാൻ ഉള്ള മരുന്നാണ്. ജീവിത ഈ മരുന്നിനാണ്, ഒരു കുഞ്ഞിനെ കാലം മുഴവൻ ഉപയോഗിക്കണം. ചികിത്സിക്കാൻ ഇന്ത്യയിൽ 18 കോടി എത്രമാത്രം ഫലവത്താണ് എന്ന റിപ്പോ രൂപ വേണ്ടി വരുന്നത്. ർട്ടുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അമേരിക്കയിലെ FDA അംഗീകരിച്ച ഭീമമായ ചികിത്സാചെലവ് പോലെ മരുന്നുകളിൽ ഏറ്റവും അതിതീവ്രമാണ് സ്പൈനൽ മസ്കുലർ വിലയേറിയതാണ് ഇത്. അട്രോഫി എന്ന ഈ രോഗവും. 49 ദ്വൈ മാസിക


Like this book? You can publish your book online for free in a few minutes!
Create your own flipbook