Important Announcement
PubHTML5 Scheduled Server Maintenance on (GMT) Sunday, June 26th, 2:00 am - 8:00 am.
PubHTML5 site will be inoperative during the times indicated!

Home Explore ST. ALOYSIUS 2019 -20 union magazine

ST. ALOYSIUS 2019 -20 union magazine

Published by Amaljith Ks, 2021-09-04 17:56:57

Description: ST. ALOYSIUS

Search

Read the Text Version

വുമാകുന്നു. നത്തിന്റെയും അകല്ച്ച, സംസ്കാരത്തിന്റെ സമൂഹം താഴ്ന്നവരെന്നു മുദ്രകുത്തിക�ൊടുത്ത യും മനുഷ്യത്വത്തിന്റെയും വരൾച്ചയാണെ മനുഷ്യരെ പ്രതിനിധാനംചെയ്യുന്ന നായകനും, ന്ന ബ�ോധ്യം കൈവരിക്കാൻ പരിയേറും പാർഷ്വവത്കരിക്കപ്പെട്ടവർ അനുഭവിക്കുന്ന പെരുമാൾ നമ്മളെ സഹായിക്കുന്നു. പ്രയാസങ്ങൾ യാത�ൊന്നുമറിയാതെ നിഷ്കള സിനിമയിൽ നായകൻ പറയുന്നതുപ�ോ ങ്കമാണീല�ോകം എന്ന സ്വപ്നധാരണയിൽ ലെ ഉയർന്നവർക്കെന്നും എന്തും കഴിയുന്ന നായികയും ക�ോളേജ് പഠനത്തിൽ അവരുടെ ഇഷ്ടത്തിന് പറയാം, എന്നാൽ അടുക്കുന്നു. അംബേദ്കറിനെ പ�ോലെയാകണ ഞങ്ങളെപ�ോലെയുള്ളവർ ഇഷ്ടമുള്ളത് മെന്ന നായകന്റെ സ്വപ്നത്തിനുവേണ്ടി പ്രകടിപ്പിച്ചാൽ എന്നേ ചത്തു മണ്ണിനടി നായികയും സഹായിക്കുന്നു. എന്നാൽ ഉന്നത യിൽ പ�ോവും. ജാതിയെ പ്രതിനിധാനം ചെയുന്ന നായികയുടെ പരിയേറും പെരുമാൾ അവസാനിക്കുന്ന കുടുംബം തന്റെ കുടുംബത്തിന്റെ വർഗ്ഗവിവേചന ത് ഒരു ച�ോദ്യചിഹ്നത്തോടുകൂടിയാണ്. വൈകല്യം നായകന�ോട് ക്രൂരമായ രീതിയിൽ ഈ വിവേചന മന�ോഭാവങ്ങൾ എന്നു കാണിക്കുന്നു. അവരുടെ അടിച്ചമർത്തലുകൾ തുടച്ചുമാറ്റപെടും? ക്കെതിരെയുള്ള പ�ോരാട്ടമാണീ സിനിമ. നായികയുടെ പിതാവ് നായകന�ോട് സിനിമയുടെ ഒരുഘട്ടം എത്തുമ്പോൾ നായകനു പറയുന്നത് ഇപ്രകാരമാണ്: കാലം സംഭവിക്കുന്ന പരിവർത്തനങ്ങളും, അതിനാൽ മാറിക്കൊണ്ടിരിക്കുകയാണ്, ന�ോക്കാം ത്തന്നെ ഇതിൽനിന്ന് ഒളിച്ചോടുകയല്ല മറിച്ച് എന്തും ഇപ്പോൾ വേണമെങ്കിലും മാറാം. പ�ോരാടുകയാണ് വേണ്ടതെന്ന് നമുക്ക് പറയാ അതിനു നായകന്റെ മറുപടി , തെപറഞ്ഞുതരുന്നു. അതിനുദാഹരണമാണ് ‘നിങ്ങൾ നിങ്ങളായി ഇരിക്കുന്നവരേക്കും, ആദ്യപകുതിയിൽ തന്റെ പിതാവിനെ പരിചയ എന്നെ നിങ്ങൾ നായയായി കാണുന്നതു പ്പെടുത്താൻ നായകൻ മടിക്കുന്നതും, പിന്നീട് വരേക്കും ഇവിടെ ഒന്നും മാറുന്നില്ല ‘ അഭിമാനത്തോടെ അച്ഛനെ പരിചയപെടുത്തു ഈ വരികളിൽ തന്നെ സംവിധയകാൻ ന്നതും. തന്റെ ചിത്രത്തെ വരച്ചുകാട്ടുന്നു… ചിത്രത്തിലെ പ്രധാന റ�ോളുകളിൽവന്ന കതിരും, മാറ്റത്തിനായികാത്തിരികാം പ�ോരാടാം ആനന്ദിയും നല്ലരീതിയിൽ നിലവാരം പുലർത്തു കയും കഥാപാത്രങ്ങളെ സിനിമകഴിഞ്ഞും ജീവിപ്പിക്കാൻ സാധിക്കുകയും ചെയ്തു. മറ്റു റ�ോളു കളിൽ വന്നവരും അവരവരുടെ ഭാഗം ഭംഗിയാ ക്കി. സിനിമയുടെ പിന്നണിന�ോക്കുകയാണെ ങ്കിൽ, തന്റെ ആദ്യ സംരംഭമെന്നു ഒരുവിധത്തിലും ത�ോന്നാത്തവണ്ണം അണിയി ച്ചൊരുക്കിയിട്ടുണ്ട് മാരി സെൽവരാജ്. സന്തോഷ് നാരായന്റെ സംഗീതമാണെങ്കിലും കഥയുടെ പശ്ചാത്തലത്തോട് ഏറെ ചേർന്നുനി ന്നു. ശ്രീധറിന്റെ ഛായാഗ്രഹണവും, കളർ ട�ോണും നമ്മെ വെളിച്ചമുള്ള എന്നാൽ എരിഞ്ഞ ഉള്ളോടുകൂടിയ ഒരു അന്തരീക്ഷത്തിലേക്ക് എത്തി ക്കുന്നതിൽ സഹായിച്ചിട്ടുണ്ട് സിനിമയിൽ ഉടനീളം പറയുന്ന രാഷ്ട്രീയവും കാഴ്ചപ്പാടുകളും നാം എന്നേ കൈവരിക്കേണ്ടതാ യിരുന്നാലും, ഇന്നും ആ ആശയങ്ങളെ ഉൾ ക്കൊള്ളാതെ പ�ൊള്ളയായ വിവേചനചിന്തകൾ ക്കു പിന്നാലെ ഓടുന്ന സമൂഹത്തിനു വിളക്കേകാൻ തന്റെ ആദ്യചിത്രം തന്നെ തിര ഞ്ഞെടുത്ത സംവിധായകന് നമുക്ക് കൈയ്യടി നൽകാം. സമീപകാലത്തെ ഒരുപാട് സാമൂഹിക സംഭവങ്ങളുമായി ഈ ചിത്രം ബന്ധിപ്പിക്കുന്നു. ഇന്ത്യയിൽ ഇന്നും നിലനിന്നുപ�ോകുന്ന ദുരഭിമാ നക്കൊലപാതകങ്ങളും, നരബലികളുമെല്ലാം ശക്തമായി ഇതിൽ പ്രതിപാദിക്കുന്നു. നാമെല്ലാം ക�ൊണ്ടുനടക്കുന്ന വിദ്വെഷത്തിന്റെയും, വിവേച 69

{]Xm]Ime¯nse Ac§pIÄ ho@p­w ബിന�ോയ് രണ്ടാം വർഷ ബി ബി എ ആകെ നെട്ടോട്ടം തന്നെയായിരുന്നു. സാധന ക�ൊണ്ടുവന്ന് തരും. അങ്ങിനെ ഒന്നായിരുന്നു ആ പത്ര ങ്ങൾ എല്ലാം ആകെ കൂടി കൂട്ടിയിട്ടിരിക്കുന്നു. ത്തിൻറെ കഷ്ണവും. ഇതിൻറെ കൂടെ ആ പത്രക്കുറിപ്പ് എല്ലാവർക്കും ടെൻഷൻ മാത്രം. ജയിക്കുമ�ോ വെയ്ക്കുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഞാൻ ഈ സമ്മാനം അടിക്കുമ�ോ എന്നൊന്നും ഓർത്തല്ല. മറിച്ച് പറഞ്ഞ പ്രതാഭ കാലത്തിൻറെ തീവ്രത മനസ്സിലാകും. നേരാവണ്ണം ഈ നാടകം കളിക്കാൻ പറ്റുമ�ോ അതാ 1995ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻ്റർസ�ോൺ യിരുന്നു പ്രശ്നം. എന്നാലും എന്തൊക്കെ സംഭവിച്ചാലും കല�ോത്സവത്തിൽ മലയാള നാടകത്തിന് ഈ ക�ോളേജി ഈ നാടകം കളിക്കും. നാണ് രണ്ടാം സ്ഥാനം. അത് കാണിക്കുന്നത് ഈ അന്നായിരുന്നു ആ ക�ോളേജിൽ പഠിച്ച സമയത്ത് ക�ോളേജിനും അതിനുള്ള കഴിവുണ്ട് എന്നതാണ്. ആരും ആദ്യമായി ഡിസ�ോൺ കല�ോത്സവത്തിന് ഇത്രയധി അത്ര ചെറുതല്ല. എല്ലാവർക്കും അതിനുള്ള കഴിവുണ്ട്. ഈ കം പ്രാക്ടീസ് കണ്ട സമയം. മുൻപും പ്രാക്ടീസ് ക�ോളേജ് ചരിത്രമുറങ്ങുന്ന മണ്ണാണ്. ഒക്കെ നടന്നിട്ടുണ്ട്. പക്ഷേ ഇത്ര വ്യത്യസ്തത അന്നാ ഇന്ന് എന്താണ് ഇവിടെ സംഭവിച്ചത് ഇവിടെ നിന്ന് യിരുന്നു. കഴിഞ്ഞ കാലഘട്ടത്തിൽ ഇതെല്ലാം പഠിച്ചിറങ്ങിയ ചേട്ടന്മാര�ോട് മുൻകാലത്തെ കുറിച്ച് ച�ോദിച്ച എവിടെ പ�ോയി എന്ന് ച�ോദിച്ചു മനസ്സിൽ. പക്ഷേ പ്പോൾ ഡി സ�ോൺന് മത്സരാർഥികളെ ക�ൊണ്ടുപ�ോകാൻ ഉത്തരം ശൂന്യമായിരുന്നു. എന്തേ ഈ അന്ധകാര ഉണ്ടെങ്കിലും കുറെയേറെ ഒന്നുമില്ല ചില ഇനങ്ങളിൽ മാത്രം ത്തിന് കാരണം അതിനും ശൂന്യതമാത്രം. മുൻപു എന്നായിരുന്നു ഉത്തരം. പക്ഷേ ഇവിടെ നിന്ന് പഠിച്ചിറ പഠിച്ചു പ�ോയ ചേട്ടന്മാരും പിന്നെ കുറച്ച് പഴയ ങ്ങിയ പലരും കഴിവുള്ളവർ ആയിരുന്നു. എന്തേ അവരുടെ നാടകകാരും പറഞ്ഞു കേട്ടിട്ടുണ്ട്, അല�ോഷ്യസ് ഒരു കഴിവ് പുറത്ത് കാണുന്നില്ല. അവരെ റൂട്ടിൽ തന്നെ കാലത്ത് കല�ോത്സവത്തിൽ നിറഞ്ഞുനിന്നിരുന്നു ഇട്ടതാണ�ോ അത�ോ അവർ വീണു പ�ോയതാണ�ോ, എന്ന്. ഇവിടെ കാന്റീൻ നടത്തുന്ന ചേട്ടനും പറഞ്ഞി അത�ോഅവർക്ക് മടി ആണ�ോ അങ്ങനെ നൂറു നൂറു ട്ടുണ്ട്. പണ്ട് കുറെ പരിപാടികൾക്ക് ഇവിടെനിന്ന് ച�ോദ്യങ്ങളാണ് മുന്നിൽ. കല�ോത്സവത്തിന് പ�ോകുമ്പോൾ ക�ൊണ്ടുപ�ോയിട്ടുണ്ട് എന്നൊക്കെ. ആ പ്രതാഭ കാലം മറ്റു ക�ോളേജിലെ വിദ്യാർത്ഥികൾ ഓര�ോ ഇനത്തിലും എവിടെ പ�ോയി എന്നറിയില്ല. പക്ഷേ അതെല്ലാം പ്രാധാന്യം ക�ൊടുത്തു അതാതു യൂണിയൻ ഭാരവാഹികള�ോ സത്യമായിരുന്നു എന്ന് ബ�ോധ്യമായത്, വഴിയരി ട് കാര്യങ്ങൾ സംസാരിച്ച് പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. കിൽ നിന്ന് കയ്യിൽ കിട്ടിയ 1995ലെ ആ പത്രക്കുറി എന്നാൽ നമ്മൾ ചില സമയങ്ങളിൽ പുറക�ോട്ടാണ്. പ്പിൽ നിന്നായിരുന്നു. അത് എങ്ങിനെ എന്നിൽ ഇതെല്ലാം ഇവിടെ എഴുതണമെന്ന് ഉണ്ടായിരുന്നില്ല. എത്തി എന്നത് ഓർത്ത് ആശ്ചര്യപെട്ടിട്ടുണ്ട്. കാലം എന്നാലും ഇത് വായിക്കുമ്പോൾ നിങ്ങൾ ഓർക്കണം. അങ്ങിനെയാണ്. ആശ്ചര്യപ്പെടുത്തിക�ൊണ്ട് ചിലത് കലയ�ോടുള്ള അഭിനിവേശം ക�ൊണ്ട് പഠിക്കാൻ വന്നവർ 70




























































Like this book? You can publish your book online for free in a few minutes!
Create your own flipbook